മെഹറുന്നീസ ക്ക് മുൻപ് വീട്ടിൽ ജോലിക്കുണ്ടായിരുന്നത് ജമീലയായിരുന്നു. തന്റെ വീട്ടിൽ പണ്ട് ജോലിക്ക് നിന്നിരുന്ന സൈനബയുടെ മകളായിരുന്നു ജമീല, നല്ല അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി എന്നായിരുന്നു അവളേക്കുറിച്ച കരുതിയിരുന്നത്. അവൾ ജോലിക്ക് രണ്ടാഴ്ചച്ചയോളമായിക്കാണും.
അന്ന് ഷോപ്പിങ്ങിനിറങ്ങിയ താൻ ചെറിയൊരു തലചുറ്റലുണ്ടായതോടെയാണു തിരിച്ച വീട്ടിലേക്ക് തന്നെ വണ്ടിയോടിച്ചത്. ഇടിമിന്നലേറ്റവനെ പാമ്പു കടിച്ചെന്ന് പറഞ്ഞതുപോലെയാണു വണ്ടി ബ്രേക്ക് ഡൗണായത്. വീട്ടിലേക്ക് ഒരു കിലോമീറ്റർ കൂടി ബാക്കി വണ്ടിയൊന്നും കിട്ടില്ലെന്നുറപ്പായതോടെ നടന്നു തന്നെ വീട്ടിലെത്തി. മുൻഡോർ തുറന്ന് അകത്തേക്ക് കാലുവെച്ചതും
മാപ്പിളപ്പാട്ടിന്റെ ഈണത്തിലൊരു കവിതയാണ് കാതിലേക്കൊഴുകിയെത്തിയത്.
“എന്തെന്നറിഞ്ഞില്ല എന്തുകൊണ്ടെന്നറിഞ്ഞില്ല മുല വന്നില്ലാ. പെണ്ണിനു മുലവന്നില്ലാ…’
ഇക്കയിന്ന് നല്ല മൂഡിലാണല്ലോയെന്ന് ചിന്തിച്ചുകൊണ്ടാണ് ഉള്ളിലേക്ക് നടന്നത്. പാട്ട് കേൾക്കുന്നത് അടുക്കളയിൽ നിന്നാണെന്ന് മനസ്സിലായതും ഒരു നടുക്കം ഉള്ളിലൂടെ കടന്നുപോയി!! പടച്ചോനേ. മൂലയില്ലാത്തൊരു പെണ്ണ് അടുക്കളയിലുണ്ടല്ലോ..!
വയസ്സ് പതിനെട്ടു പിന്നിട്ടിരുന്നെങ്കിലും ജമീലയെ ഒരു ഷർട്ട് ധരിപ്പിച്ചാൽ ആൺപിള്ളേരുടെ നെഞ്ചിലേക്ക് നോക്കിയതു പോലെയിരിക്കും! മുലയെന്നു പറയാൻ തീരെയില്ല പെണ്ണിന്. ഒരു ചെറുനാരങ്ങയുടെ അത്രയും മാത്രം, കാൽ വലിച്ചുവെച്ച് അടുക്കളയിലേക്ക് നടന്നു. അപ്പോഴും ഇക്ക തുടരുകയാണ്.