ബംഗ്ലാവ് [ആദി]

Posted by

 

“ഇതെയ്യാരു കാര്യം ചെയ്യ. ഓളേ അവിടെത്തന്നെ പിടിച്ചിരുത്ത്. പത്ത് മിനിറ്റിനുള്ളിൽ ഞമ്മള് വരൂന്ന് പറ.’

 

ഫോൺ വെച്ച ഹാജിയാർ പിന്നിൽ നിന്നിരുന്ന മെഹറുന്നീസയെ ഒന്നു നോക്കി. എന്തൊരു ശേലാണ് ഇവളെ കാണാൻ. എത്ര കളിച്ചാലും മടുക്കില്ല. ഇവളെന്തായാലും ഞമ്മളെ കൂട്ടിലെ കോഴിയാണ്, എപ്പോൾ വേണമെങ്കിലും പിടിക്കാം. അയ്യപ്പന്റെ മോള് അങ്ങിനെയല്ല. അതോർത്തതും അയാൾ മെഹറുന്നീസ യുടെ കുണ്ടിക്കൊന്ന് പിടിച്ച് ഞെക്കിയിട്ട് പെട്ടെന്ന് പുറത്തിറങ്ങി. ലാൻസർ ഗേറ്റ് കടന്ന് കുതിച്ചുപാഞ്ഞു.

 

വീട്ടിൽ ചെന്ന് ശിവൻകുട്ടിയെയും കൂട്ടിയാണ് ഫരീദ ഹൗസ്ബോട്ട കെട്ടിയിട്ടിടത്തെത്തിയത്. അവരെ കണ്ടപ്പോൾ പൗലോസ് ചേട്ടനൊന്ന് പരുങ്ങി.

 

“ഇതെന്താ ഇഞ്ചി കടിച്ച കൊരങ്ങിനെപ്പോലെ…? ബോട്ടെടുക്ക് ചേട്ടാ…” ഫരീദ ചിരിച്ചു. പൗലോസ് ബോട്ടിൽ കയറി. പിന്നാലെ ഫരീദയും ശിവൻകുട്ടിയും, ഹൗസ്ബോട്ട് നടുക്കായലിലേക്ക് നീങ്ങി.

 

“ചേട്ടന്റെ മൊഖത്തിനെന്തു പറ്റി…? കടന്നലു കുത്തിയപോലെ..‘ ശിവൻകുട്ടി തിരക്കി

 

“ഒന്നും പറയണ്ട ശിവാ. അന്ന് ഷാപ്പീന്നിനെ ആ മൊശടൻ താരീഖ് കണ്ടു. മൊതലാളി എന്നെ തല്ലീലാന്നേയുള്ളൂ.”

 

“അത് വിട് ചേട്ടാ.. ഫരീദ് ബിഗ്ഷോപ്പുറീന്നൊരു ബ്രാണ്ടിക്കുപ്പിയെടുത്ത് പൗലോസിനു കൊടുത്തു.

 

“ഇതേന്ന് രണ്ടെണ്ണം വിട്ട് ആ ഓർമ്മ മറന്നു കള”

 

അയാൾക്ക് സന്തോഷമായി, അയാൾ അതു വാങ്ങി. ഹൗസ്ബോട് നടുക്കായലിൽ നങ്കുരമിട്ടു.

 

അന്നു ചൂണ്ടയിടാൻ ഫരീദയും കൂടി. അവളേയും ശിവൻകുട്ടി സഹായിച്ചു. ധാരാളം മീൻ കിട്ടി. അത് വെട്ടിയരിഞ്ഞു പാകം ചെയ്യാൻ പൗലോസും സഹായിച്ചു. അയാൾ നല്ല ഫിറ്റാണ് ഫരീദയുള്ളതിനാൽ ശിവൻകുട്ടിക്ക് ഒരു തുള്ളിപോലും കുടിക്കാനായില്ല. ബ്രെഡും കായൽ മീൻ പൊരിച്ചതും കഴിക്കവെ ശിവൻകുട്ടി തിരക്കി

Leave a Reply

Your email address will not be published. Required fields are marked *