ബംഗ്ലാവ് [ആദി]

Posted by

 

” എന്താണിക്കായിത്? ഇതങ്ങ് ഊരിയാ പോരെ??” എന്ന് പറഞ്ഞുകൊണ്ടവൾ എഴുന്നേറ്റിരുന്നു.

 

കഴുത്തിലൂടെ ടോപ്പൂരി തറയിലേക്കെറിഞ്ഞു. “ഇനി ഇതായിട്ടെന്തിനാ ബാക്കി വെച്ചേക്കണത്?” അവൾ ബ്രായും വലിച്ചഴിച്ചിട്ടു.

അവളുടെ പ്രവൃത്തികൾ ഹാജിയാർക്ക് രസിച്ചു. മോചിപ്പിക്കപ്പെട്ട കൊഴുത്ത മാംസ ഗോളങ്ങളിലേക്ക് അയാൾ കൗതുകത്തോടെ നോക്കി

വിസ്ക്കിയുടെ ലോകത്തായിരുന്ന അവൾ ആ കൗതുകം ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നെങ്കിൽ അതിലേക്ക് തന്നെ തിരുകി കയറ്റിയേനെ. അവൾ ബെഡ്ഡിൽ പഴയപടി മലർന്നു കിടന്നു.

 

അയാളും അവളുടെ കൂടെ കിടന്നു. എന്നിട്ടു തുള്ളിത്തുള്ളൂമ്പുന്ന മുയൽ കുഞ്ഞുങ്ങളിലൊന്നിനെ കയ്യിലെടുത്ത് താലോലിച്ചു. അതിനു വല്ലാതെ ഉടവു തട്ടിയിട്ടുണ്ടെന്ന് നിരാശയോടെ അയാൾ ഓർത്തു. “ഇതാകെ പഞ്ഞിപരുവമായി.” അയാൾ പിറുപിറുത്തു.

 

“ഏത് ശെയ്തത്താനാ ഇതിങ്ങനാക്കിയെ ‘

 

അയാളുടെ രോദനം അവൾ കേട്ടു. മനസ്സിൽ നിന്നൊരു മഹാകളവ് പൊടിതട്ടിയെടുക്കുകയും ചെയ്തു.

 

“ഞാൻ കുളിക്കുമ്പോ സ്തനാർബുദമുണ്ടോന്നു പരിശോദിക്കുമായിരുന്നു. ഇല്ലെന്നറിഞ്ഞിട്ടും നിർത്താനായില്ല. അത്രക്കാണു സുഖം. സോപ്പ് പതിപ്പിച്ച് ഇതേൽ ഞെക്കിപ്പിഴിയാൻ ഏന്ത് രസാന്നറിയോ?”

 

“അങ്ങനെ വരട്ടെ. ഞമ്മ കരുതി.”

 

“വല്ലോനും കൈവെച്ചോന്ന്, അല്ലേ..?” അയാളെ തുടരാൻ അനുവദിക്കാതെ അവൾ ഇടപെട്ടു. ഈ പഹച്ചി എല്ലാം തുറന്നടിക്കുകയാണല്ലോ എന്നയാൾ ഓർത്തു.

 

“അതെന്നെ.” ഹാജിയാർ സമ്മതിച്ചു. പിന്നീട് അവയെ കശക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *