എന്നോട് സംസാരിക്കാൻ മാത്രം നീ വളർന്നോടാ കള്ള തായോളി…….. അച്ഛൻ ഒരു അലർച്ചയോടെ എനിക്ക് നേരെ കുതിച്ച് നിമിഷം അലിയുടെ മുറിയുടെ വാതിൽ തുറന്നു.
അതൊരു ഡിസ്ട്രാക്ഷൻ ആയി പോയി.. ഉണക്കമീൻ മണം കിട്ടിയ പൂച്ചയെപ്പോലെ എന്റെ തല അങ്ങോട്ടേക്ക് തിരിഞ്ഞുപോയ നിമിഷം ഞാൻ കണ്ടു അവിശ്വസനീയതയോടെ എന്നെ നോക്കുന്ന അല്ലിയെ.. അധികനേരം നോക്കി നിൽക്കാൻ പറ്റിയില്ല നെഞ്ചത്ത് ചവിട്ടു കൊണ്ട് തെറിച്ച് കുണ്ടിയും കുത്തി ടൈൽ ഇട്ട നിലത്ത് വീണു.
അമ്മയുടെയും കുഞ്ഞിയുടെയും ഉറക്കെയുള്ള കരച്ചിലും അച്ഛൻറെ അടുത്തേക്ക് ഓടിവരുന്ന ശബ്ദങ്ങളും ഞാൻ കേട്ടു… എഴുന്നേൽക്കാൻ നോക്കിയ നിമിഷം അച്ഛൻറെ ഉരുക്കുപോലത്തെ കാൽ എന്റെ നെഞ്ചിൽ വീണ്ടും പതിച്ചു… സ്വന്തം മോനല്ലേ ഇങ്ങനെയൊക്കെ ചെയ്യാവോ? എന്തൊരു മൈരനാണ്.
അച്ഛൻ വീണ്ടും ചവിട്ടി.. ഈ കുണ്ണക്ക് കാലിനു പകരം വല്ല ഇരുമ്പു ഉലക്കയും ആണോ ദൈവം കൊടുത്തത്.. അതൊരു മറ്റേടത്തെ ചവിട്ടായി പോയി എൻറെ കണ്ണിലൊക്കെ ഇരുട്ട് കയറി പോയി.. ചെവിയിൽ ഒരു മൂളക്കം.. നെഞ്ചിൽ വല്ലാത്തൊരു വേദനയും കനവും.
ഞാൻ മരിക്കാൻ പോവാണോ.. എൻറെ ജീവിതം ഒരു നിമിഷം എൻറെ മുന്നിൽ ഒന്നു മിന്നി മാഞ്ഞു.. വേദനകളും യാതനകളും കൊച്ചുകൊച്ചു സന്തോഷങ്ങളും നിറഞ്ഞ കുട്ടിക്കാലം.. കോളേജിലേക്ക് പോയ നാലു വർഷമാണ് ശരിക്കും ജീവിതമൊന്ന് ആസ്വദിച്ചത്.. അല്ലി എന്ന എൻറെ പ്രണയം.. അമ്മയെന്ന പ്രണയം.. കുഞ്ഞി എന്ന അപ്രതീക്ഷിതമായ പ്രണയം.. കുട്ടിക്കാലം തൊട്ടേ മനസ്സിൽ കൊണ്ടുനടന്ന അല്ലി എന്ന പ്രണയം കൈവിട്ടുപോയ നിമിഷം.
എങ്കിലും തന്തയെപ്പോലൊരു പടു വാണത്തിന്റെ ചവിട്ടുകൊണ്ട് മരിക്കേണ്ടി വന്നല്ലോ എന്നൊരു സങ്കടം എന്നിൽ അപ്പോഴും നിറഞ്ഞു നിന്നു.