ഇടതുകയ്യിലെ ആ എരിയുന്ന ബീഡിയെ ഇടയ്കിടയ്ക്ക് ചുണ്ടോടാടുപ്പിച്ചു ആ തണുപ്പിൽ നിന്നും എരിയുന്ന ബീഡിയിൽ ഒരാശ്വാസം കണ്ടെത്തി സോസൈറ്റി ലക്ഷ്യമാക്കി മെല്ലെ നടന്നുപോകുന്നുണ്ട്.ഷെഡിയുടെ പോക്കറ്റിൽ കയ്യിട്ടു ഗോൾടിന്റെ പേകറ്റെടുത്തു തുറന്നുനോക്കിയപ്പോൾ ആകെ ഒരു ഗോൾഡയുള്ളു…
അതാണെങ്കിൽ പകുതി മുറിഞ്ഞിട്ടുണ്ട്. അത് പാക്കറ്റിൽത്താനെ ഇട്ടിട്ട് ബാഗിന്റെ ചെറിയ അറതുറന്നു അതിലോട്ടിട്ട് സിബും പൂട്ടി മേശതുറന്നു ഒരു പുതിയ ഗോൾഡിന്റെ പേക്കറ്റ് എടുത്തു. ഒന്നെടുത്തു കത്തിച്ചു ജനലിന്റെ അടുത്തോട്ടു വന്നുനിന്ന് പാടത്തുനിന്നും വീശിയടിക്കുന്ന കാറ്റുംകൊണ്ടുനിന്നു മെല്ലെ ഒരു പുകയെടുത്തു.മനസ്സിലപ്പോഴും അമ്മയുടെ ആ മൂടികെട്ടിയ മുഖഭവമാണ് കടന്നുവരുന്നത്.
തന്റെ മനസ്സിൽ അമ്മയോണ്ടുണ്ടായിരുന്ന ഇഷ്ട്ടാതെ മാറ്റിനിർത്തിയാൽ മറ്റൊന്നും ഇതുവരെ പരസ്പ്പരം മറച്ചുവയ്‌ക്കേണ്ടതായി ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലുണ്ടായിട്ടില്ല. വൈകീട്ട് വന്നിരുന്നു ചായകുടിക്കുമ്പോൾ അന്നത്തെ വിശേഷം മുഴുവൻ രണ്ടുപേരും പറഞ്ഞുതീർത്തിട്ടെ ഒന്ന് കുളിക്കാനുടെ പൊക്കൊളു. അതിപ്പോ ഒരു താലിയുടെ ബന്ധനത്തിൽ എന്റേതാക്കിയപ്പോഴും അതിലൊരു മാറ്റം ഈ മൂന്നുദിവസത്തിനിടയ്ക്കു സംഭവിച്ചിട്ടില്ല.
ഒരു രാത്രിക്കപ്പുറം കൈകൊണ്ടാ ഒരു തീരുമാനമായിരുനെങ്കിലും അതമ്മ അത്രയും ആഴത്തിലോട്ട് ഇറങ്ങിച്ചെന്നു എടുത്തത് തന്നെയായിരുന്നു. എന്തായാലും ഈ സാഹചര്യത്തിൽനിന്നും കുറച്ചുനേരത്തെക്കെങ്കിലും അമ്മയുമായി ഒന്ന് മാറിനിൽക്കണം.ഹും.. വരട്ടെ നോകാം.
അടുക്കളയിനിന്നും പത്രങ്ങളുടെ സൗണ്ട് കെട്ടാണ് ചിന്തകളിൽനിന്നും മനസ് മുക്തമായതു. കയ്യിലെ ഗോൾഡ് ജനലിനുള്ളിലൂടെ പുറത്തോട്ട് വലിച്ചെറിഞ്ഞു മേശയുടെമോളിൽ ചാർജിനിട്ട ഫോണെടുത്തു സമയംനോക്കി. ആറു കഴിഞ്ഞിട്ടുണ്ട്.
നേരം… ആറുകഴിഞ്ഞെൻകിലും മഴക്കാറ് മൂടിനിൽക്കുന്നതുകൊണ്ട് ചുറ്റിലും വെളിച്ചമങ്ങോട്ട് വീണിട്ടില്ല.
അടുക്കളയിലോട്ട് കയറിയപ്പോൾത്തന്നെകണ്ടു കുളിച്ചു ഒരു പഴയ സെറ്റും ഉടുത്തു ആ നീളമുള്ള മുടിയൊനാകെ തോർത്തുകൊണ്ട് പൊതിഞ്ഞെടുത് വട്ടത്തിൽ കെട്ടിവച്ചിട്ട് ഉപ്പുമാവ് കൈലിവച്ചിട്ട് ഇളകുന്ന അമ്മയെ…..
ബ്രഷ്യൽ പേസ്റ്റ്തേച്ചു പുറത്തോട്ട് ഇറങ്ങാന്നേരം തലമെല്ലെ ചെരിച്ചു ആളെയൊന്നുനോക്കി. അടുപ്പത്തെ ചൂട് തട്ടിട്ടാണെന്നു തോനുന്നു മുഖമൊക്കെ അങ്ങോട്ട് ചുവന്നു കയറിയിട്ടുണ്ട്…..
നെറ്റിയിൽ കുളികഴിഞ്ഞു ചാർത്തിയ ഭസ്മം വിയർപ്പിന്റെ നനവ്തട്ടിയിട്ടാണെന്നു തോനുന്നു ഒരു ചാരകളർ വീണിട്ടുണ്ട്…..
ഇന്നലത്തെ ആ മൂടികെട്ടിയ മുഖഭാവത്തിന്റ ഒരു നിഴൽപോലും അമ്മയുടെ മുഖത്തു കാണുന്നില്ലായെന്നത് മനസിന് വല്ലാത്തൊരു ആശ്വാസം നൽകി.