“അത് ശരി തന്നെടാ… എന്നും കണ്ടോണ്ടിരിക്കാൻ… കൊതിച്ചതല്ലേടാ…. അതോണ്ടാ…”
തുടർന്ന് അല്പ നേരത്തെ മൗനം…
“വെഷമായോ ഡാ…സോറി…”
” ആട്ടെ…. നീ ഈ അസമയത്ത് വിളിച്ചതെന്തിനാ..?”
” ഓ… ഒന്നൂല്ലെടാ…. അതിന്റെ ഫ്ലോ പോയി…”
“പറ.. പെണ്ണേ… ഉറക്കത്ത് വിളിച്ച് ഊണില്ലെന്ന് പറഞ്ഞപോലായല്ലോ…?”
“കഴിഞ്ഞ സൺഡേ… നീ എവിടെങ്കിലും പോയോ…?”
“ഹേയ്… ഇല്ല…!”
” എന്നോട് ഒളിക്കാൻ നിക്കണ്ട… എന്റെ ഒരു സുഹൃത്ത്… നിന്നെ റെയിൽവെ സ്റ്റേഷനിൽ…. കണ്ടല്ലോ… ? കണ്ടത് മാത്രല്ല… സംസാരിച്ചു…”
“അങ്ങനെ… ആരോടൊക്കെ… സംസാരിക്കുന്നു… അതിനെന്താ..?”
” ഈ കുട്ടി… അങ്ങനെ ഉള്ളതല്ല… എം ജി യുണിവേഴ്സിറ്റിയിലെ രാധിക… നിനക്ക് ഇഷ്ടോളള പാർട്ട്സ് അധികം ഉള്ളതാ…., അമ്മിഞ്ഞ..!”
” ഞാനാരേം ഓർക്കുന്നില്ല…”
” ചെങ്ങനൂരിൽ പോയൊ…?”
” ങ്ങാ…ചെലപ്പോ.. പോയിക്കാണും…”
” ഓ… സമ്മതിച്ചു.. വലിയ കാര്യം…! ”
“എന്തായിരുന്നു… അവിടെ ഏർപ്പാട്…?”
” ഒരു ഫ്രണ്ടിനെ… കാണാൻ പോയി…”
” ആണോ… പെണ്ണോ..?”
ഉത്തരം മൗനം…
” ആണോ… പെണ്ണോ..?”
” നീല ചുരിദാർ… ഇട്ടതാ…?”
“നിനക്ക്… എങ്ങനറിയാം…? ”
“ങാ… അത് പോട്ടെ… ഇമ്മാതിരി പണിക്ക് പോകുമ്പോ… ഐഡന്റിഫിക്കേഷൻ മാർക്കുകൾ മറ്റുള്ളോരെ കാണിക്കുന്നതെന്തിനാ……?”
വീണ്ടും മൗനം…
“ഷാഫ്റ്റിന് മേലെ…. ക്ലീൻ ഷേവ് ചെയ്തതല്ലേ… കാണാൻ ഇടയായത്…….?”
തുടർന്ന് നീണ്ടു നിന്ന മൗന വാത്മീകത്തിൽ ദേവൻ ഒളിച്ചു……..