“മെയ്തീനേ… രണ്ട് ചായ… “
ചായക്കടയിലേക്ക് കയറി ബീരാൻ പറഞ്ഞു..
“ഇന്ന് കുറച്ച് വൈകിയെടാ… വെള്ളം ചൂടാവുന്നേയുള്ളൂ…ഇങ്ങള് ഇരിക്കി…”
മൂന്നാളും സുഹൃത്തുക്കളാണ്… അയൽവാസികളും..
“അതെങ്ങിനാ… ഓള് നീക്കാൻ സമ്മയ്ച്ചിട്ടുണ്ടാവൂല… നല്ല തണുപ്പല്ലേ… കെട്ടിപ്പുടിച്ച് കെടന്ന് കാണും ഹംക്ക്…”
ബീരാൻ, മൊയ്തീനിട്ട് കൊട്ടി..
“പൊന്ന് ബീരാനേ… സ്വന്തം തടിയും കൊണ്ട് തന്നെ നടക്കാൻ പറ്റുന്നില്ല… ഇനിയീ പ്രായത്തിലാ കെട്ടിപ്പുടുത്തം…”
മൊയ്തീൻ തന്റെ നിസഹായവസ്ഥ തുറന്ന് പറഞ്ഞു..
“ ശര്യാ മെയ്തീനേ…
നമ്മളൊക്കെ വയസൻമാരായി… കെട്ട്യോൾമാരാണെങ്കിലോ തൊട്ടാൽ പൊട്ടുന്ന പരുവവും…
കണ്ടോണ്ടിരിക്കാം…
സത്യം പറഞ്ഞാ എനിക്കിപ്പോ ഓളെ തൊടാൻ തന്നെ പേടിയാ…
തൊട്ടാ കുടുങ്ങി… ഓൽക്ക് വേണ്ടത് പോലെ തീർത്ത് കൊടുക്കാനൊന്നും ഇപ്പോ വയ്യടോ…”
അഹമ്മദും തന്റെ അവസ്ഥ പറഞ്ഞു..
“എടാ ഹമുക്കാളേ… ഇങ്ങളെക്കാൾ മൂത്തത് ഞാനല്ലേ… ?.
ഇങ്ങള് രണ്ടും കെട്ടുന്നതിന് മുന്ന് കെട്ടിയതും ഞാനാ…
എന്നിട്ടും എനിക്കിത് വരെ മടുത്തിട്ടില്ല..
ഞാനോളെ കളിക്കാത്ത ദിവസമില്ല…
രണ്ടാളും കളി തീരെയില്ലാ… ?”..
ഇത്തരം സംസാരം ഹരമായിയിരുന്ന ബീരാൻ വമ്പ് പറഞ്ഞു..
“ന്റെ ബീരാനേ… അന്നെപ്പോലെയാണോ ഞങ്ങള്…?..
അനക്ക് ബാപ്പ ഉണ്ടാക്കിയിട്ട സ്വത്തുണ്ട്…
ഇത് വരെ കൂലിപ്പണിക്കിറങ്ങിയിട്ടുണ്ടോ ഇജ്ജ്…
ഞങ്ങള് ചെറുപ്പത്തില് തുടങ്ങിയതാ…
പണിയെടുക്കാൻ പറ്റാതായപ്പഴാ ഈ ചായക്കടയുമായി കൂടിയത്…”
മൊയ്തീൻ തിളച്ച വെള്ളം കോരി, ഗ്ലാസിലേക്കൊഴിച്ച് കൊണ്ട് പറഞ്ഞു..