ൻ്റെ കുട്ട്യേ! ഒരു ദിവസം മോളിലത്തെ നിലയിൽ ഇടനാഴിയിൽ വെച്ചു കണ്ടപ്പോൾ ലക്ഷ്മ്യേടത്തി സ്വരം താഴ്ത്തി അടുത്തേക്കു വന്നു. ഇങ്ങനെ കെടന്നൊറങ്ങിയാ വല്ല കൊച്ചു പെണ്ണുങ്ങളും കണ്ടാ പേടിച്ചുപോവില്ല്യേ? ആ മുഖമിത്തിരി തുടുത്തിരുന്നു.
ഏടത്തി പേടിച്ചോ? ഞാനും സ്വരം താഴ്ത്തി… ഒന്നു ചിരിച്ചു.
ആ ഭംഗിയുള്ള മുഖം പിന്നെയും തുടുത്തു. ന്തൊക്ക്യാ ഈ പറേണത്! പിന്നെ ഞാനെന്താ കൊച്ചു പെണ്ണല്ലേ! ഇത്തിരി പരിഭവം കലർന്ന സ്വരത്തിൽ!
കൊച്ചുപെണ്ണു തന്നെയാണ് ഏടത്തി. ഞാനാ തുടുത്ത കവിളത്തൊന്നു നുള്ളി… കവിളുകളാകെ തക്കാളി നിറമായി… മുലകൾ ബ്ലൗസിൽ നിന്നും പൊങ്ങിത്താണു… മുലവെട്ട് നന്നായി കാണായിരുന്നു.
ഏടത്തീ! ഞാൻ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് അഞ്ഞൂറു രൂപയുടെ നോട്ടു നീട്ടി. ഒന്നും വേണ്ടെൻ്റെ കുട്ട്യേ! ഏടത്തി പറഞ്ഞു.
ഏടത്തീ! അമ്മേം മീരേച്ചീമല്ലാതെ ഇവിടെയാർക്കും ഏടത്തീടെ കാര്യത്തില് താല്പര്യമില്ലെന്ന് എനിക്കറിഞ്ഞൂടേ? ഇതു വാങ്ങണം. ഏടത്തി കൈ നീട്ടി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഉം..ഉം… ഇങ്ങനെയല്ല. ഞാൻ തലയാട്ടി. ആ മുഖത്ത് ഒരു കൺഫ്യൂഷൻ! ഞാൻ ചിരിച്ചുകൊണ്ട് കാശു മടക്കി ആ ബ്ലൗസിനുള്ളിലേക്കു തിരുകി. മൃദുലമായ മാർവിടം. ഏടത്തി ഞെട്ടിപ്പോയി. ഞാനൊന്നും മിണ്ടാതെ തിരിഞ്ഞു.
മോനേ! ചിലമ്പിച്ച സ്വരം. ഇപ്പോഴാ കണ്ണുകൾ കവിഞ്ഞൊഴുകി… ന്നെയാരും പാറുവേടത്തീം മീരക്കുഞ്ഞുമല്ലാതെ… ഇവിടെ…
എനിക്കാ വികാരമറിയാം. ആരും ഗൗനിക്കാത്തവൻ്റെ… വെറുപ്പിനേക്കാളും സഹിക്കാൻ വിഷമമാണ് അവഗണന. ഞാൻ ഏടത്തിയെ ഒന്നു കെട്ടിപ്പിടിച്ചു. പാവം എൻ്റെ കൈകളിലൊതുങ്ങി… വേർപെട്ടപ്പോൾ ആ കണ്ണീരു വീണ് ഷർട്ട് നെഞ്ചിലൊട്ടിയിരുന്നു.