“ഉം” ഞാൻ മൂളി.
“ലിസിമ്മയും അന്നു വളരെ വിഷമത്തിലായി, എനിക്കു വരാൻ പറ്റാത്തതിലും, പിന്നെ കുട്ടൻ പോകുന്നതിലും ആകെ നിരാശയോടിരിക്കുവായിരുന്നു.”
“ചേട്ടൻ പെട്ടെന്നു തിരിച്ചുവന്നത് ഞാൻ പിന്നീടാണറിഞ്ഞത്. ടീച്ചർ വീട്ടിൽ വരാത്തകാരണം ഞാൻ വലിയ ടെൻഷനിലായിരുന്നു. ഒടുക്കത്തെ ടെന്ഷനടിച്ചാണ്. ഞാൻ തിരിച്ചുപോയതും.”
“അതെന്തേ നീ അറിയാഞ്ഞേ? ലിസിമ്മ പറഞ്ഞില്ലേ?”
“ലിസിമ്മ പറഞ്ഞില്ല. ലിസിമ്മ അങ്ങിനെയൊക്കെയാ. ഞാൻ വേറെ എന്തൊക്കെയോ അനുമാനിച്ചു. ഇനി ഒരിക്കലും ടീച്ചറോട് കമ്പനികൂടാൻ പറ്റില്ലെന്നുറപ്പിച്ചിട്ടാ തിരിച്ചുപോയത്.”
“അയ്യോ, അതൊക്കെയെന്തിനാ?”
“ഓർമയില്ല?”
“അമ്മേ, എന്താ, ഓർത്തുനോക്കട്ടെ.. ഏയ്, ഒന്നുമില്ലല്ലോ. ഞാൻ എന്ത് ചെയ്‌തിട്ടാ?”
“അയ്യോ, ടീച്ചറല്ല, ഞാൻ. ഞാനൊരു ബുദ്ധിമോശം കാണിച്ചതോർമ്മയില്ലേ? പിന്നെ ടീച്ചർ ഫോൺ ചെയ്‌ത് നമ്മൾ സംസാരിച്ചപോഴാ എനിക്ക് ജീവൻ തന്നെ തിരിച്ചുകിട്ടിയത്.”
“ഓഹോ, മനസിലായി, മനസിലായി. ഞാനതു മറന്നിരുന്നു.”
“മറക്കാൻ സാധ്യതയില്ലല്ലോ.”
“മറന്നിട്ടില്ല, പക്ഷേ ഇപ്പോ ഓര്മവന്നില്ല.”
“ഒരു കാര്യം ചോദിക്കട്ടെ?”
“ഉം.”
“പിണങ്ങരുത്.”
“ഏയ്, ഒരിക്കലുമില്ല.” ടീച്ചർ എന്റെ നിപ്പിളിൽ മെല്ലെ വിരലോടിക്കുന്നു.
“ആ പാന്റി ഇപ്പൊ കയ്യിലുണ്ടോ?”
“പോടാ, എന്തിനാ?”
“ചുമ്മാ, ഒന്ന് കാണാനാ.”
“ഇല്ല. ”
“അതെന്താ? ഇതുപോലത്തെ ഒന്നായിരുന്നല്ലോ.” ഞാൻ മെല്ലെ ടീച്ചറുടെ പാന്റിൽ തലോടിക്കൊണ്ടു പറഞ്ഞു.
“അതെന്താന്നു ചോദിച്ചാൽ അതിപ്പോൾ കയ്യിലില്ല, അത്രതന്നെ.” ടീച്ചർ എന്റെ കൈ അവിടെ നിന്നെടുത്തുമാറ്റിക്കൊണ്ട് പറഞ്ഞു.