“രാവിലെ കുളിച്ചതാ. ചെറിയ ക്ഷീണവും. ഒരുന്മേഷം കിട്ടട്ടെ.”
“ക്ഷീണമുണ്ടെങ്കിൽ നമുക്കു വല്ലതും കുടിക്കാ. ഉന്മേഷം ആവട്ടെ. ”
“എനിക്കെന്തു ക്ഷീണം? എന്നാൽ വാ, നിന്റെ ക്ഷീണമൊന്നു മാറ്റാം.” ടീച്ചർ എന്റെ കൈപിടിച്ച് അടുക്കളയിലേക്കു നീങ്ങി. ഞാൻ പിന്നിലും.
“ജ്യുസാക്കാം. അല്ലേ?”
“ഉം” എന്നു പറഞ്ഞുകൊണ്ട് ഞാൻ റഫ്രിജെറേറ്ററിൽ കട്ട് ചെയ്തുവച്ച പൈനാപ്പിളെടുത്തു മേശപ്പുറത്തുവച്ചു. ടീച്ചർ റാക്കിൽ നിന്ന് മിക്സറെടുത്തു. കുളിക്കേണ്ട എന്നതിനു ടീച്ചർ സമ്മതിച്ചപോലെ തോന്നുന്നു. ടീച്ചറുടെ വിയർപ്പിന്റെ വാസനയെ തോൽപിക്കാൻ ഒന്നിനുമാവില്ല.
എന്നിൽ വീണ്ടും കാമരസങ്ങൾ നിറയാൻ തുടങ്ങി. ഞാൻ പിന്നിൽനിന്നും ചെന്ന് ടീച്ചർ കെട്ടിപ്പിടിച്ചു. ടീച്ചറുടെ കഴുത്തിൽ മുടി അല്പം മാറ്റി അവിടെ മുഖം വച്ചമർത്തി ശ്വാസം ഉള്ളിലേക്കുവലിച്ചുകൊണ്ടു പറഞ്ഞു: “രാത്രിയോ നാളെയോ കുളിക്കാം. ഒരുപാടു നന്ദി.”
ടീച്ചർ മെല്ലെ തല തിരിച്ചു കവിളൊന്നു സൈഡിലേക്ക് തിരിച്ചുതന്നു. ഞാൻ ഒരുമ്മ കൊടുത്തു. ടീച്ചർ വീണ്ടും ജ്യൂസ് ഉണ്ടാക്കുന്നതിലേക്കു തിരിഞ്ഞു. ഞാൻ പിന്നിൽ നിന്ന് ടീച്ചറുടെ വാസന പിടിച്ചുകൊണ്ടേയിരുന്നു. “കുളിച്ചാൽ ഈ വാസനയൊക്കെ പോകും.” ഞാൻ പറഞ്ഞു. “ഞാൻ മുമ്പുതന്നെ വീട്ടിൽ നിന്ന് പറഞ്ഞതല്ലേ?”
” ശെരി, ശെരി, വിട്ടേ…” എന്നുപറഞ്ഞു ടീച്ചർ രണ്ടു ഗ്ലാസ്സുകളെടുക്കാൻ നീങ്ങി. ഞാൻ ടേബിളിനരികെ ഒരു കസേരയിലിരുന്നു. രണ്ടു ഗ്ലാസ്സുകളിലായി ജ്യൂസ് ഒഴിച്ച ടീച്ചർ അതുമായി ടേബിളിൽ വന്നു എന്റെ അടുത്തിരുന്നു.