“അവർക്കു നമ്മെ കാണാമെങ്കിൽ നല്ല രാസമായിരിക്കുമല്ലേ?”
“അതെ, ആലോചിച്ചുനോക്കിയാൽ, അങ്ങിനെയാണെങ്കിൽ അവർക്ക് എന്തെല്ലാം കാഴ്ചകൾ കാണാം. അല്ലേ ?”
“ശെരിയാ…”
“എന്തായാലും നമ്മൾ അവരെ ശ്രദ്ധിക്കുന്നില്ല. അവർക്കാണെങ്കിൽ നമ്മെ കാണാനും പറ്റില്ല. നമുക്ക് ബെഡിലേക്കു പോയാലോ?”
“പോകാലോ. വാ.”
ടീച്ചർ എഴുന്നേറ്റു എന്റെ കൈപിടിച്ചു.
“ഒന്നു നിൽക്കൂ.” ഞാൻ എന്റെ ബെർമുഡ ധരിക്കാൻ തുടങ്ങി. ടീച്ചർ നോക്കിനിൽക്കുന്നു. എന്റെ കുട്ടൻ ഉറങ്ങിക്കിടക്കുന്നു.
ടീഷർട്ട് കയ്യിലെടുത്തു ഞാൻ ടീച്ചറുടെ കൂടെ നടന്നു. നേരെ ചെന്ന ടീച്ചർ ബെഡിലേക്കു വീണു.
“ഞാനൊന്നു വാഷ്‌റൂമിൽ പോയി വരാ.” ഞാൻ വാഷ്‌റൂമിലേക്കുപോയി. എങ്ങിനെയെങ്കിലും ടീച്ചറെ പ്രാപിക്കണം. അതാണ് എന്റെ മനസുമുഴുവൻ. സോഫയിൽ ഇരുന്നപ്പോഴും ആസ്വദിച്ചപ്പോഴും ടീച്ചറോടു കുശലംപറഞ്ഞിരുന്നപ്പോഴുമൊന്നും എനിക്ക് ടീച്ചറെ അതിലേക്കു കൊണ്ടുവരാൻ പറ്റിയില്ല. എങ്ങിനെയാണ് അതു ചോദിക്കുക എന്ന് എനിക്കറിയില്ല. നേരിട്ടു ചോദിച്ചാൽ ടീച്ചർ എന്തു വിചാരിക്കും? നേരിട്ടു ചോദിച്ചാൽ ടീച്ചർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? ഇനി ടീച്ചർ അതിനു റെഡിയായിട്ടില്ലെങ്കിലോ? വീണ്ടും രാവിലത്തെ പോലെ ഫെയിൽ ആയാലോ?
രാവിലെ ചെയ്‌തത് ഒട്ടും ശരിയായില്ല എന്ന കുറ്റബോധം ഇപ്പോഴെന്നെ അതിയായി അലട്ടുന്നു. രാവിലെ ധൃതി പിടിച്ചു അങ്ങിനെയെല്ലാം ചെയ്തില്ലെങ്കിൽ ഒരുപക്ഷേ ടീച്ചർ തന്നെ മുൻകൈയെടുത്തു ചെയ്യാൻ നോക്കിയേനെ. ഓരോ ചിന്തകൾ എന്നെ അലട്ടി. ടീച്ചറിലേക്ക് അലിഞ്ഞുചേരാൻ എന്റെ മനസ് വെമ്പി. എന്തായാലും ഈ രാത്രി എന്റെ രാത്രിയാണെന്നു ഞാൻ തീരുമാനിച്ചു. എന്നാൽ ആ തീരുമാനത്തിന് എന്താണിത്ര ഉറപ്പ്? ദൈവം സഹായിക്കട്ടെ. എന്നാൽ ടീച്ചറോട് എങ്ങിനെ അതു ചോദിക്കും എന്നെനിക്കറിയില്ല.