“ലോകത്തു എവിടെയും നടക്കാത്ത കാര്യങ്ങളാ മോളെ ഇതൊക്കെ… ആരെങ്കിലും അറിഞ്ഞാൽ പിന്നെ നാണക്കേട് അല്ലെ”
“നാട്ടുകാരുടെ സർട്ടിഫിക്കറ്റ് കൊണ്ട് അല്ലല്ലോ നമ്മൾ ജീവിക്കുന്നെ… പിന്നെ കാക്കു ആരെയും പീഡിപ്പിക്കാൻ നിന്നിട്ടില്ലല്ലോ… ചിലർക്കൊക്കെ ആരോടെങ്കിലും മോഹം തോന്നിയാൽ അവരുടെ സമ്മതം നോക്കാതെ കേറി ആസ്വദിക്കാൻ അല്ലെ ഇഷ്ടം…”
“പാത്തൂ…”
ഷഫീദയുടെ വാക്കുകൾ ഷംലയുടെ തല കുനിച്ചിരുന്നു. അവളുടെ കണ്ണുകൾ കലങ്ങി കണ്ണുനീർ പൊഴിച്ചു.
“ഉമ്മ കരയാൻ വേണ്ടി പറഞ്ഞതല്ല… ഞാൻ… ഞാൻ അന്ന് അലറി കരഞ്ഞു പറഞ്ഞിട്ടും സ്വന്തം മോളാണെന്ന് പോലും നോക്കാതെ എന്നെ ഉപദ്രവിച്ച ആ മനുഷ്യനെ തന്നെയാ ഞാന്നുദ്ദേശിച്ചത്… ഉമ്മാടെ കെട്ടിയോൻ…”
നിറക്കണ്ണുകൾ തുടച്ചുകൊണ്ട് ഷഫീദ തലകുനിച്ചിരിക്കുന്ന ഷംലയെ നോക്കി…
“അയാൾ എത്ര പെണ്ണുങ്ങൾ ആയി അവിഹിതം വച്ചു പുലർത്തിയാലും എനിക്ക് കുഴപ്പം ഇല്ലായിരുന്നു… പക്ഷെ സ്വന്തം മോളായിട്ടും അങ്ങേരുടെ ആശ തീർക്കാൻ എന്നെ കെട്ടിയിട്ട് ഉപദ്രവിച്ചപ്പോ എന്റെ സങ്കടം കാണാൻ കാക്കുവും വാപ്പയും മാത്രേ ഉണ്ടായിരുന്നുള്ളൂ…”
“നിന്റെ സങ്കടം… ഞാൻ… ഞാൻ കണ്ടില്ല എന്നാണോ നീ പറയുന്നേ? നിന്നെയോർത്ത് കരയാത്ത ഒരു ദിവസം പോലും അതിനു ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല മോളെ… എല്ലാം എന്റെ തെറ്റാ…”
“ഉമ്മ വിഷമിക്കാൻ പറഞ്ഞതല്ല… ആ കിടപ്പ് പോലും കാക്കൂന്റെയോ വാപ്പാടെയോ സമ്മാനം ആണെന്ന് എനിക്കറിയാം… പക്ഷെ അതിൽ പെട്ട് പോയത് ഉമ്മയാ… എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഉമ്മാ… ഉമ്മാന്റെ ഒപ്പം ഇങ്ങനെ ഇരിക്കാനും വർത്താനം പറയാനും ഒക്കെ…”