അവൻ: ആ അതെ അതെ
അമ്മ: എന്നാൽ സംസാരിച്ചത് മതി ഭക്ഷണം കഴിച്ചു പോകാൻ നോക്ക്.
ഞാനും അവനും ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരം.
അമ്മ ചേട്ടൻ പോയോ
അവൻ ഇറങ്ങിയില്ല പോകാൻ തുടങ്ങ ുന്നു.
അച്ഛനോ
പോയില്ല ഭക്ഷണം കഴിക്കാൻ വരും. എന്താടാ രാവിലെ തന്നെ എല്ലാവരും തിരക്കുന്നത്.
അച്ഛൻറെ വായിൽ ഇന്ന് വല്ലതും കേട്ടില്ലെങ്കിൽ ഒരു ദിവസം നല്ലതാവില്ല അതാ.
അമ്മ: അച്ഛൻ കേൾക്കണ്ട
എന്താടാ നിങ്ങൾക്ക് പോകാറായില്ലേ.
പാക്കരൻ: അയ്യോ അങ്കിൾ എടാ ഞാൻ പുറത്തു കാണും
എടാ പോവ ല്ലേ
തെണ്ടി പോയി
ഇറങ്ങാൻ തുടങ്ങുകയായിരുന്നു
അച്ഛൻ: രണ്ടുപേരെ കൂടെ അവിടെ വല്ലോം അലമ്പ് വല്ലോം കാണിച്ച് ഞാനാ അറിഞ്ഞാൽ പിന്നെ പറഞ്ഞില്ലെന്ന് വേണ്ട.
ഇല്ല കുഴപ്പമൊന്നും ഉണ്ടാക്കിയില്ല
എല്ലാ പ്രാവശ്യവും ഇതുതന്നെയല്ലേ പറയുന്നത്.
അമ്മ: നിങ്ങൾ മിണ്ടാതിരി ക്ക്. അവര് പോയിട്ട് വരട്ടെ നല്ലൊരു ദിവസമായിട്ട് വഴക്ക് പറയാതെ.
അച്ഛൻ: ഓ ഞാൻ വഴക്കു പറയുന്നതായിരിക്കും കുറ്റം അവൻ കാണിക്കുന്നത് നല്ല കാര്യം
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അച്ഛൻ എന്ന ഇങ്ങനെ പറയുന്നു എന്ന് ഞങ്ങൾ എവിടെപ്പോയി ചെന്ന് ചേർന്ന പോലും ഞങ്ങൾ മനപ്പൂർവ്വം വഴക്കുണ്ടാക്കുന്നതല്ല എന്തെങ്കിലും ഒരു കാരണം ഉണ്ടാവും. പ്രശ്നങ്ങളാൽ വരാൻ
അമ്മ: നീ ഇറങ്ങടാ സമയമായി.
ഞാൻ പോവുക
ഭാഗ്യം ഞാൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ അച്ഛൻ ഉപദേശിച്ചു കൊന്നേനെ
എടാ ഒന്നും നിന്നേടാ
ഇറങ്ങാൻ നേരം പുറകിൽ നിന്നൊരു വിളി
നോക്കിയപ്പോൾ എൻറെ ചേട്ടൻ വിഷ്ണുവും അനിയത്തി ആവണിയും
ആ നിങ്ങളുടെ കുറവേ ഉള്ളൂ.