മുരുഗൻ: എല്ലാം മാടത്തിൻ്റെ തീരുമാനം പോലെ. ഇന്ന് ചിലപ്പോൾ സെൽവൻ ദാമുവിൻ്റെ കൂടെ കാണും. പക്ഷേ ദാമു ഒറ്റക്കാണെങ്കിൽ ചിലപ്പോൾ അയാള് ആത്മഹത്യക്ക് ശ്രമിക്കും. എല്ലാം മോളുടെ തീരുമാനം പോലെയിരിക്കും. മോള് ആലോചിച്ചു പറഞ്ഞാ മതി. വാണി അവിടെനിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു. മുരുഗൻ അവളുടെ കുണ്ടിയിലേക്കൂ നോക്കി കുണ്ണ തിരുമി. അവൾ പുറത്തേക്ക് പോയ തക്കം നോക്കി കസേരയിൽ നിന്നെഴുന്നേറ്റു അവളിരുന്ന സ്ഥലമൊക്കെ മണത്തു ഭ്രാന്തനെപ്പോലെ. വാണി പുറത്തേക്ക് വന്നു. ദാമു നിരാശനായി ഇരിക്കുകയാണ്.
വാണി ദാമുവിനോദ് പറഞ്ഞു.
വാണി: ഞാൻ ക്ഷമിച്ചു. അച്ഛന് മദ്യലഹരിയിൽ അങ്ങനെയൊക്കെ സംഭവിച്ചതല്ലേ. സാരമില്ല. നമുക്ക് പഴയതുപോലെ ആകാം.
ദാമു: ഇല്ല. അച്ഛനെന്നു എന്നെ ഇനി വിളിക്കരുത്. ഞാൻ ഇവിടെ ജീവിക്കാൻ കൊള്ളാത്തവനാ. എന്നെ കൊന്നോളൂ. ഇല്ലെങ്കിൽ ഞാൻ തന്നെ മരിച്ചോളം. അയാ ളെഴുന്നേക്കാൻ തുടങ്ങി. വാണി തടുത്തു.
സെൽവൻ: മാടം എനിക്ക് ഇന്ന് ചിലപ്പോ കുറച്ചു നേരം ഇയാളുടെ കൂടെ നിൽക്കാൻ പറ്റും. കുറച്ചു കഴിഞ്ഞു എനിക്ക് പോകണം. എന്താ ചെയ്യുക.
വാണി ഒന്നും മിണ്ടാതെ തൻ്റെ റൂമിലേക്ക് പോയി. റൂമിലിരുന്നു ഒത്തിരി കരഞ്ഞു. വാണിയുടെ ഫോണിലേക്ക് കോൾ വന്നു. അതു നാണുപിള്ളയായിരുന്നു.
വാണി: എന്താ നാണുപിളെ.
നാണുപിളള: മാടം ന്യൂസ് കണ്ടില്ലേ. എംഎൽഎ അകത്തായി. ഇവിടെയുള്ള ഏതോ പെൺകുട്ടി അയാൾക്കെതിരെ മൊഴികൊടുത്തൂ. തെളിവ് സഹിതം ആണ് കൊടുത്തെ. എംഎൽഎ പുറം ലോകം കാണില്ല ഇനി.
വാണി: ശരി നാണുപിളെ. ഞാൻ വിളിക്കാം.