രണ്ടാളും ഒരേ ദുഖിതരാണെന്ന് അവർക്ക് മനസിലായി.
“ഗോപൂ.. നിന്നോട് തുറന്ന് പറയാലോ…
എനിക്കിനി അതില്ലാതെ പറ്റുമെന്ന് തോന്നുന്നില്ല… ഞാൻ ഗോപിയേട്ടനെ വിളിച്ച് പറയാൻ പോവാ… എല്ലാം നിർത്തി ഇങ്ങോട്ട് പോരാൻ… ഇവിടെ പട്ടിണി കിടന്നാലും വേണ്ടില്ല… വയറിന്റെ വിശപ്പ് സഹാക്കാം..പക്ഷേ, ഇത്…”
കടിമൂത്ത മുഖത്തോടെ രജനി പറഞ്ഞു.
“അങ്ങോട്ട് വിളിച്ച് പറഞ്ഞാമതി… ഏട്ടനിങ്ങോട്ട് ഓടി വരും… എടീ പൊട്ടീ… ചുരുങ്ങിയത് ഒരു പതിനഞ്ച് വർഷം കൂടി കഴിയാതെ രണ്ടാളും നിർത്തിപ്പോരില്ല… അതൊക്കെയവർ നേരത്തേ തീരുമാനിച്ചതാ… “
ഗോപിക പറഞ്ഞത് കേട്ട് രജനി പിടഞ്ഞു പോയി.
ഈ പതിനഞ്ച് വർഷത്തിൽ എത്ര മാസം കിട്ടും തനിക്ക് ഏട്ടനെ… ?
ഈശ്വരാ… വല്ലാത്തൊരു വിധി തന്നെയാണിത്…
“പിന്നെന്താടീ നമ്മൾ ചെയ്യാ…?
ഏട്ടൻ ലീവിന് വരുന്നത് വരെ കാത്തിരിക്കാനോ… ഭ്രാന്ത് പിടിക്കും എനിക്ക്…”
നിരാശയോടെ രജനി പറഞ്ഞു.
“മോളേ… ഭർത്താവ് പ്രവാസിയായ എല്ലാ ഭാര്യമാരുടേയും വിധിയാണിത്… ആരോഗ്യമുള്ള സമയം മുഴവൻ അവരവിടെയും നമ്മളിവിടെയും… പത്ത് പതിനഞ്ച് വർഷം കഴിഞ്ഞ് എല്ലാം നിർത്തിപ്പോന്നാലോ, ഇല്ലാത്ത അസുഖങ്ങളൊന്നുമുണ്ടാവില്ല… അപ്പോ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം..”
ഗോപികക്കും നിരാശയായി.
“എന്നാലേ… എനിക്ക് വിധിയും നോക്കി ഇരിക്കാൻ പറ്റില്ല… എനിക്കെന്തേലും ചെയ്തില്ലേൽ എന്തായാലും ഭ്രാന്ത് പിടിക്കും…”
ഗോപികയവളെ തുറിച്ച് നോക്കി.
“എന്തേലും എന്ന് പറഞ്ഞാ… ?””
“എന്തേലുമെന്ന് പറഞ്ഞാ എന്തേലും.. കടിമാറാൻ പറ്റിയ എന്തേലും… “