“നാല് കിടിലം പീസുകൾ… നാലിനേയും വളച്ച് നല്ല കളി കളിക്കണം…” അരവിന്ദ് അവന്റെ കൂടെ ഇരിക്കുന്ന മറ്റു രണ്ട് ആണുങ്ങളോടും പറയുന്നത് കേട്ട് ഞങ്ങൾ നാല് പേരും അവനെ തുറിച്ചുനോക്കി.
അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരില്‍ ഒരുത്തൻ ഞങ്ങൾ നാലു പേരെയും നോട്ടം കൊണ്ട് റേപ് ചെയ്യുകയായിരുന്നു.
പക്ഷേ രണ്ടാമത്തെ ആള്‍ അരവിന്ദ് പറഞ്ഞതിന് വേണ്ടി ക്ഷമ ചോദിക്കും പോലെ രഹസ്യമായി കൈ കൂപ്പി മാപ്പ് പറഞ്ഞു. അവന്‍ ആള് പാപമാണെന്ന് ഞങ്ങൾക്ക് തോന്നി.
“ശരി സീനത്ത്, ഹസീന, മേരി… എന്റെ ചേട്ടൻ പുറത്ത് പാർക്കിംഗിൽ വെയിറ്റ് ചെയ്യുകയാണ്. നമുക്ക് പോകാം.. പിന്നെ, നിങ്ങളും എന്റെ കൂടെ വാ, നിങ്ങളെ പുറത്തുള്ള വിസിറ്റേഴ്സ് പാർക്കിംഗിൽ ഡ്രോപ്പ് ചെയ്യാം.” അരവിന്ദിനെ തുറിച്ചുനോക്കി കൊണ്ട് എന്റെ കൂട്ടുകാരികളോട് ഞാൻ പറഞ്ഞു.
“വെയിറ്റ് ചെയ്യുന്നത് നിന്റെ ഭർത്താവ് ആണോ…?” സീനത്ത് ചോദിച്ചു.
“അല്ല, എന്റെ ട്വിൻ സിസ്റ്ററിന്റെ ഹസ്ബന്‍ഡ് ആയിരുന്നു. മൂന്ന് വര്‍ഷത്തിനു മുമ്പ് അവള്‍ മരിച്ചുപോയി.” ഞാൻ പറഞ്ഞതും അവർ മൂന്ന് പേരും കുറച്ചു നേരത്തേക്ക് മിണ്ടാതെ നിന്നു. എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത പോലെ.
‘ഇപ്പൊ ചേട്ടൻ എന്റെ മാത്രമാണ്’ മനസ്സിൽ ഞാൻ പറഞ്ഞു. എന്നിട്ട് ആ ടോപ്പിക്ക് വേണ്ട എന്നു പറയുന്നപോലെ ഞാൻ അവരെ നോക്കി കണ്ണുകൾ ചിമ്മി.
“പുള്ളി ഇവിടെയാണോ ജോലി ചെയ്യുന്നത്..?” മേരി ചോദിച്ചു.
“ഇല്ല. ചേട്ടൻ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. എന്നെ ചേട്ടനാ ഇവിടെ പുറത്തുള്ള പാർക്കിംഗിൽ കൊണ്ടു വിട്ടത്… എല്ലാം കഴിയുന്നത് വരെ ചേട്ടൻ അവിടെതന്നെ വെയിറ്റ് ചെയ്യുമെന്നാണ് പറഞ്ഞത്.” ഞാൻ പറഞ്ഞതും അവർ മൂന്ന് പേരും ആശ്ചര്യത്തോടെ എന്നെ നോക്കി നിന്നു. അരവിന്ദും കൂട്ടരും പോലും അന്തംവിട്ടു നിന്നു.