സീപ്ലെയിനിൽനിന്ന് ദൂരെ അറോഹ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ സെലീനയുടെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. തന്റെയും ജിനുവിന്റെ അങ്കിളിന്റെയും മധുവിധു അവിടെയായിരുന്നു. അവിടെവച്ചാണ് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. അവിടെയാ ചെറുകുന്നിൽ… ആ മുത്തച്ഛൻ ഓക്കുമരത്തിന്റെ തണലിൽ…. തന്റെ ഗർഭപാത്രത്തിലാദ്യമായി ബീജം നിക്ഷേപിക്കപ്പെട്ടു. അനേകം ബീജനിക്ഷേപങ്ങളുടെ തുടക്കമായിരുന്നു അത്. ഇവിടെ മധുവിധു നുകർന്ന് എത്രയോ നാളുകൾ… രതിയുടെ കാണാക്കയങ്ങളിൽ ഒരുമിച്ച് പാറിനടന്ന നാളുകൾ…. അദ്ദേഹം തന്നിൽ നിക്ഷേപിച്ച ബീജാണുകൾക്ക് തന്നെയൊരു അമ്മയാക്കാനുള്ള വീര്യമില്ലെന്നറിഞ്ഞപ്പോൾ മനസ്സിനൊരു മരവിപ്പായിരുന്നു. ആ മരവിപ്പിലേക്ക് ഒരു കുളിർമഴയായ് ജിനുമോൻ തങ്ങളുടെ ജീവിതത്തിലേക്ക് വന്നു. പിന്നെയുള്ള ആറുവര്‍ഷങ്ങൾ സ്വർഗ്ഗമായിരുന്നു. ജിനുവിന് ഇപ്പോഴും ഓർമ്മയുണ്ടോന്ന് അറിയില്ല. അവനെ തങ്ങൾക്ക് കിട്ടിയതിന്റെ ആദ്യ നാളുകളിൽ തങ്ങൾ മൂവരും ഇവിടെ വരാറുണ്ടായിരുന്നു. ഇവിടെയാണ് ഇച്ചായൻ അവനെ നീന്തൽ പഠിപ്പിച്ചത്. അവൻ തനിയെ നീന്തുമെന്നായപ്പോൾ അവന്റെ നീന്തലും കണ്ടുകൊണ്ട് തങ്ങളാ മുത്തച്ഛൻ മരത്തിന്റെ ചോട്ടിലിരിക്കും. അവൻ തീർത്തും നീന്തലിൽ മുഴകിയെന്ന് ഉറപ്പാകുമ്പോൾ അവൻ കാണാതെ മൗനദാഹങ്ങളോടെ ശരീരങ്ങൾ പങ്കുവയ്ക്കും. ഔട്ട്ഡോർ സെക്സ് അവൾക്കെന്നും ഒരു ഹരമായിരുന്നു.
സീപ്ലെയിൻ ഹാങ്ങറിലിറങ്ങിയ കുലുക്കംകേട്ട് സെലീന ചിന്തകളിൽനിന്ന് ഉണർന്നു. പാർക്കിന്റെ പ്രധാനഭാഗത്ത് നല്ല ബഹളമായിരുന്നു. കോളേജിൽനിന്നുള്ള വിദ്യാർത്ഥികളും അവരുടെ പേരൻസും കാമുകിമാരും ഒക്കെയായി എകദേശം എഴുപതുപേരോളം അവിടെയുണ്ടായിരുന്നു. ജിനു കുതിച്ച് മുന്നിലേക്ക് കയറി റിസോര്‍ട്ടിന്റെ ഫ്രണ്ട് ഡോർ ആന്റിയ്ക്കായി തുറന്നുകൊടുത്തു. അഭിമാനപൂര്‍വ്വം അവരിരുവരും കൈകൾകോർത്ത് റിസോര്‍ട്ടിലേക്ക് പ്രവേശിച്ചു.