കേളി കേട്ട തട്ടുമ്പുറം തറവാടിന്റെ മാനാഭിമാനം ഒരു വശത്ത്….
ഏക പെൺതരിയെ കൂടെ നിർത്തേണ്ടുന്ന ആവശ്യം മറുവശത്ത്…
ഒടുവിൽ ഒരു തീരുമാനമായി….
കാര്യം പറഞ്ഞ് അംഗീകരിക്കുന്ന ഒരു ഭർത്താവിനെ എന്ത് വില കൊടുത്തും വാങ്ങുക…. !
വിദ്യാഭ്യാസമോ കുടുംബ മഹിമയോ ആരും കാര്യമാക്കിയില്ല…
പക്ഷേ…. ഒരു കാര്യത്തിൽ ഏവർക്കും നിർബന്ധം ഉണ്ടായിരുന്നു…
“രണ്ടാം കെട്ട് ആവരുത്…”
” കുറഞ്ഞ പക്ഷം… അംബികയ്ക്ക് ഒപ്പം നടക്കാൻ വേണ്ടുന്ന മെന വേണം… ”
അങ്ങനെയാണ് അല്പം അകലെ മുന്തിയറുപ്പും അസാരം ബ്ലേഡുമൊക്കെ ആയി നടന്ന രാജശേഖരൻ പിള്ള അംബികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്…
19 കാരി അംബിക അങ്ങനെ ഇരട്ടി പ്രായമുള്ള രാജശേഖരൻ പിള്ളയുടെ ജീവിത പങ്കാളിയായി..
കുരുത്തോല നിറവും ഒതുങ്ങാത്ത കപ്പടാ മീശയും ആയിരുന്നു, രാജശേഖരൻ പിളളയ്ക്ക്…
തറവാടിന് ഇണങ്ങുന്ന വിധം മീശയൊക്കെ വെട്ടിയൊതുക്കി സ്വയം മാറിയത് അംബികയ്ക്ക് എന്ത് കൊണ്ടും ഇഷ്ടായി
++++++++++++
സെക്സെസെന്ന് പറഞ്ഞാൽ അo ബികയ്ക്ക് ഒരു തരം ഭ്രാന്താണ്…
ഒരുങ്ങി വന്ന മാരൻ തന്നെ തറ തൊടീക്കാതെ കിളച്ചു വാരുമെന്ന കൊതി പ്രഥമ രാത്രിയിൽ തന്നെ വടി കുത്തി പിരിഞ്ഞു…
താൻ ആഗ്രഹിക്കുന്ന പോലെ തന്നെ തൃപ്തിപ്പെടുത്താൻ പുതുമണവാളന് കഴിയില്ലെന്ന പരുക്കൻ യാഥാർത്ഥ്യം അംബികയ്ക്ക് ഉൾക്കൊള്ളേണ്ടി വന്നു…
ആദ്യ രാത്രിയിലെ വേഴ്ച അo ബികയ്ക്ക് ഒരു വഴിപാട് മാത്രമായി…