ഈ സമയം അനൂപിന് ദിവ്യയുടെ കാൾ വന്നു, അവൻ ഫോണുമായി പുറത്തേക്കു പോയി. അവൻ ഡോർ ചെറിയ ശേഷം.
സൗമ്യ: വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും.
ചേച്ചി: അതെന്താടോ??
സൗമ്യ: ഇന്നലെ അവൾ പറഞ്ഞത്, അത്രയ്ക്ക് വെടിപ്പുള്ള കാര്യം അല്ലലോ.
ചേച്ചി: താൻ ഇവിടായിരിക്കുന്നതു വെടിപ്പായി രാത്രി വെടിവെച്ചിട്ടല്ലേ(അരുന്ധതി അതേ പല്ലവിയിൽ തിരിച്ചടിച്ചു, ഒട്ടും പ്രേതിക്ഷിക്കാത്ത ഉത്തരം വന്നതും സൗമ്യയുടെ മുഖം ചുളിഞ്ഞു).
അരുന്ധതിയുടെ മുഖത്തു ഒരു ചിരിയും വിടർന്നു.
ചേച്ചി: ഡോ, ഞാൻ ചുമ്മാ പറഞ്ഞതാ. ലീവ് ഇറ്റ്.
സൗമ്യ: (മുഖത്തേക്ക് കഷ്ടപ്പെട്ട് ഒരു ചിരി വരുത്തിക്കൊണ്ട്) ഹെയ്, നോ പ്രോബ്സ്.
അനൂപ് തിരിച്ചു വന്ന് അവിടേക്കു, ബൈക്കിന്റെ ചാവി എടുത്ത്, “ഞാൻ ഇപ്പൊ പോയി വരാം”.
സൗമ്യ: അപ്പോൾ ഞാൻ?? (സംശയത്തോടെ ചോദിച്ചു).
അരുന്ധതി: നീ പോയിട്ട് ബാ, എനിക്ക് സൗമ്യയോട് കുറച്ചു സംസാരിക്കാനുണ്ട്.
അനൂപ് മുഖത്തൊരു കള്ള ചിരിയുമായി അരുന്ധതിയെ നോക്കി, അവൾ അവനെ സൈറ്റ് അടിച്ചു കാണിച്ചു. അവൻ പുറത്തേക്കിറങ്ങി കഥാകടച്ചു. പിന്നാലെ ഗ്ലാസ്സുമായി എണീച് അരുന്ധതി അടുക്കളയിലേക്കു പോയി. ഗ്ലാസ് വാഷ് ബേസിനിൽ ഇട്ടു തിരികെ വന്നു ഡോർ ലോക്ക് ചെയ്തു.
ചേച്ചി: ആഹ്ഹ, സൗമ്യ താനെന്നെ കുറിച്ച് മനസിലാക്കിയത് എന്തായാലും നന്നായി.
സൗമ്യ: അതെന്തെ…(ആകാംക്ഷയോടെ അവൾ ചോദിച്ചു).
ചേച്ചി: അത്, തന്നെ എങ്ങനെ അപ്പ്രോച്ച് ചെയ്യും എന്നുള്ള ചിന്തയിലാരുന്നു ഞാൻ. ഇനി അതുവേണ്ടല്ലോ.
അവൾ തിരിച്ചു സോഫയിലേക്കായി വന്നിരുന്നു.