ഞാൻ വിളികാം അപ്പൊ വേഗം വരണം എന്ന് പറഞ്ഞു എലിയ ഫോൺ വെച്ചു.
ഞാൻ കുറച്ചു നേരം ഫോണിൽ കുത്തികൊണ്ട് ഇരുന്നു.
സമയം അങ്ങനെ പോയി.
എലിയ ടെ ഫോൺ കാൾ കേട്ടതും ഞാൻ ഹോസ്പിറ്റലിൽ ലേക്ക് നടന്നു.
പിന്നെ പോയി ദീപ്തിയുടെ അടുത്ത് ഇരുന്നു.
അവൾ തനിക് പറ്റില്ല എന്നോളണം എന്റെ കൈയിലേക് ചാരി പയ്യെ കിടന്നു.
ഓ ഇജാതി അഭിനയം നിനക്ക് ഓസ്കാർ കിട്ടുടി കുരുപ്പേ എന്ന് ഞാൻ അവൾ കേൾക്കുന്ന രീതിയിൽ പറഞ്ഞു.
അവൾ ഒന്ന് ഇളിച്ചു കാണിച്ചിട്ട് കിടന്നു.
അപ്പൊ തന്നെ ഞങ്ങളുടെ ടോക്കാൻ വിളിച്ചു.
ദീപ്തി ആദ്യം റൂമിലേക്കു കയറി ചെന്ന് പിന്നാലെ എലിസബതും.
അതിന് പിന്നാലെ ഞാനും അങ്ങ് കയറി..
എന്നെ കണ്ടതോടെ ക്രിസ്റ്റിന ഒന്ന് ഞെട്ടി എഴുന്നേറ്റ് പോയി.
അവളെ കണ്ട് ഞാനും… ഒരു മുപ്പതു വയസുള്ള ഒരു കിടിലൻ പിസ്.
സാരി ആണ് ഉടുത്തേക്കുന്നെ…പിന്നെ ഒരു വൈറ്റ് ലാബ് കോട്ടും
ആർക്കായാലും ഒന്ന് കയറി പിടിച്ചിട്ട് ജയിലിൽ പോയി കിടന്നാലും ഒരു നഷ്ടം ഇല്ലാത്ത ഉഗ്രൻ സാധനം.
നല്ല വടിവോത ശരീരം…, ശാന്തം ആയാ മുഖം, ഭയത്തോടെ നോക്കുന്ന കണ്ണുകൾ, തലയിൽ പിൻ ചെയ്തു ക്ലിപ്പ് ഇട്ട് വെച്ചേക്കുന്ന മുടികൾ.. അതിൽ നിന്ന് കുറച്ച് മുടികൾ ഫ്രീ ആയി അവളുടെ മുഖത്തേക് ചാടിയതിനെ ചെവിയുടെ പിന്നിലേക്ക് വകഞ്ഞു മാറ്റി വെക്കുന്നു.
ഒരു ആഴ്ച മുന്നേ അവളുടെ തന്ത ചാത്തതിന്റെ ഒരു ഭാവ വിത്യാസം പോലും അവളിൽ ഇല്ലാ.
എന്നെ കണ്ടതിന്റെ ഭയം ആയിരിക്കാം എന്ന് തോന്നുന്നു അവളുടെ മുഖത്തെ ഒരു പ്രെഷർ കാണുന്നെ.
അവൾക് ഒന്നും പറയാൻ പറ്റണില്ല ആയിരുന്നു… എന്നാലും അവൾ പറഞ്ഞു.
“ഇരിക്കു..”
ഞങ്ങൾ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.
നെയ്സ് കൊടുത്ത ചിട്ട് വായിച്ചു നോക്കുന്നു.. എല്ലാം ഒക്കെ അല്ലോ എന്ന് ഉള്ള മൈൻഡ് അവളുടെ മുഖത്ത് വന്നിട്ട് ഉണ്ട് എന്ന് എനിക്ക് മനസിലായി.
ക്രിസ്റ്റിന നെയ്സ് നോട് പറഞ്ഞു കുറച്ച് നേരം പുറത്തു നില്ക്കു ഞാൻ വിളികാം എന്ന് പറഞ്ഞു ആ നെയ്സ് നെ ഡോർ തുറന്നു വെളിയിൽ പോയി എന്ന് അറിഞ്ഞ ക്രിസ്റ്റിന ആ ചിട്ട് മാറ്റി വെച്ച് എന്റെ നേരെ നോക്കി പറഞ്ഞു.
“അർജുൻ?”
കൂടെ ഉണ്ടായിരുന്ന ദീപ്തിയും ഏലിയായും ഒന്ന് ഞെട്ടി.
ക്രിസ്റ്റിന സംസാരം തുടർന്നു.
“ഇയാളെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല…
(ദീപ്തിയെ നോക്കി കൊണ്ട് ക്രിസ്റ്റിന പറഞ്ഞു )
എല്ലാം നഷ്ടം ആയി എന്ന് തളർന്നു ഇരിക്കുന്ന ഒരു ചെറുപ്പക്കാരനെ 5വർഷം മുന്നേ ഇവിടെ ഈ ഹോസ്പിറ്റലിൽ വരാന്തയിൽ ഞാൻ കണ്ടിരുന്നു.”
ഞാൻ പറഞ്ഞു തുടങ്ങി.
“അതേ ആ നഷ്ടപെട്ട അർജുൻ തന്നെയാ. ഇപ്പൊ എന്തിനാ വന്നേക്കുന്നെ എന്ന് നിനക്ക് മനസിൽ ആയികാണുമല്ലോ.”