ഇനി കഥ ഗീതയുടെ വാക്കുകളിൽ:
ഭക്ഷണം കഴിഞ്ഞ് റൂമിൽ എത്തിയതും ശ്യാം പുറത്ത് പോവാം എന്ന് പറഞ്ഞു. എനിക്ക് ആഗ്രഹം ഉണ്ടായില്ല. ഇതെല്ലാം എൻ്റെ ആഗ്രഹത്തിന് എതിർ ആയിരുന്നു. ആദ്യമേ ഞാൻ ഉറച്ചു നിന്നിരുന്നവെങ്കിൽ ഇത് പോലെ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് നിൽക്കില്ലായിരുന്നു. അവസാനം ഞാൻ അവൻ്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് എൻ്റെ മുൻ ഭർത്താവ് മുന്നിൽ വന്നു.
“ഗീതേ, എവിടേക്കാണ് പോകുന്നത്?”
ഞാൻ ഒന്നും മിണ്ടിയില്ല.
ശ്യാം: അച്ഛാ. ഞങ്ങൾ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.
“എന്ത്? പുറത്തേക്ക് പോവാന്നോ? പറ്റില്ല. ഗീതേ, അകത്തേക്ക് പോ.”
ഞാൻ അകത്തേക്ക് പോവാൻ നിന്നതും, ശ്യാം തടഞ്ഞു.
ശ്യാം: ഞാൻ ആണോ എൻ്റെ അച്ഛൻ ആണോ നിൻ്റെ ഭർത്താവ്?
ആ ചോദ്യം എന്നെ ആകെ തളർത്തി. ഞാൻ രണ്ട് പേരെയും മാറി മാറി നോക്കി. ഇപ്പോൾ എന്നെ ആരെങ്കിലും കൊന്ന് തരാൻ വേണ്ടി പ്രാർത്ഥിച്ചു. പക്ഷേ നടന്നില്ല.
“ഗീതേ, പേടിക്കാതെ ഞാൻ ആണ് എന്ന് പറഞ്ഞോ,” അച്ഛൻ പറഞ്ഞു.
ഞാൻ ശ്യാമിൻ്റെ മുഖത്തേക്ക് നോക്കി. അവൻ ദേഷ്യത്തിൽ നിൽക്കുക ആയിരുന്നു. ഇനി ഈ മൂന്ന് വർഷം ശ്യാമിൻ്റെ കൂടെ അല്ലെ ജീവിക്കേണ്ടത് എന്ന് ഓർത്തപ്പോൾ ഒന്ന് പേടി ആയി.
ഞാൻ ശ്യാമിനെ നോക്കി പറഞ്ഞു, “ഏട്ടൻ്റെ ഭാര്യ ആണ്.”
അത് കേട്ടതും അച്ഛൻ അവിടെ നിന്ന് റൂമിലേക്ക് ദേഷ്യത്തിൽ പോയി. ശ്യാം എന്നെ കൊണ്ട് പുറത്ത് പോയി.
കഥ ഇനി ശ്യാമിൻ്റെ വാക്കുകളിൽ:
അമ്മ അച്ഛൻ്റെ മുന്നിൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ എൻ്റെ മാർഗത്തിൽ വിജയിച്ചു വരുകയാണ് എന്ന് മനസ്സിൽ ആയി. ഇനി അടുത്തത് അമ്മയെ മാനസികമായി എൻ്റെ ആക്കുക എന്നതാണ്. അതിന് ഞാൻ കുറച്ചു പ്ലാൻ ചെയ്തു.
ഞാൻ എൻ്റെ കൂട്ടുകാരനെ വിളിച്ചു, എല്ലാം സെറ്റ് ആണെന്ന് അവൻ പറഞ്ഞു.
ഞാൻ അമ്മയെ കൊണ്ട് പുറത്തേക്ക് ഇറങ്ങി. ബൈക്കിൽ ആയിരുന്നു ഞങ്ങൾ പോയതും. മുൻപും പോയിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു പ്രെത്യക സുഖം ആണ്. ഞങ്ങൾ നേരെ രജിസ്റ്റർ ഓഫീസിലേക്ക് ആണ് പോയത്.
അത് ഒരു സിനിമ സൈറ്റ് ആണ്. എൻ്റെ കൂട്ടുകാരൻ സിനിമയിൽ പ്രൊഡക്ഷൻ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ആൾ ആണ്. അവൻ ആണ് ഇതെല്ലാം ഒപ്പിച്ചത്. എന്തിനാണ് എന്നല്ലേ? പറയാം.
ഇനി കഥ ഗീതയുടെ വാക്കുകളിൽ:
ഇവൻ എന്തിനാണ് ഈ രജിസ്റ്റർ ഓഫീസിലേക്ക് വന്നത്? ഇനി കല്യാണം രജിസ്റ്റർ ചെയ്യാൻ ആണോ? ദൈവമേ, ഇവൻ എന്തിനാണ് ഇത് ചെയ്യുന്നത്.
ഞങ്ങൾ അകത്തേക്ക് കയറി. അവിടെ ഒരു ചെയറിൽ ഞങ്ങൾ ഇരുന്നു. കുറെ കാര്യങ്ങൾ അവിടെ ഉണ്ടായ ഓഫീസർമാർ ചോദിച്ചു. അതിന് എല്ലാം ഞാൻ ഉത്തരം പറഞ്ഞു.
അവസാനം എന്നോട് കുറച്ചു സർട്ടിഫിക്കറ്റിൽ ഒപ്പ് ഇടാൻ പറഞ്ഞു. ഞാൻ ശ്യാമിനെ നോക്കി. ശ്യാം എന്നെ കൊണ്ട് ഒരു ഭാഗത്തേക്ക് പോയി.