കന്നിപ്പണ് കഴിഞ്ഞതോടെ ഉണ്ണിക്കു ജീവിതത്തിൽ ആദ്യമായി ലേജ്ജ തോന്നിതുടങ്ങി, അവൻ തല കുനിച്ചിരുന്നു.
ശാരത – നല്ല ചൊറിച്ചിലുണ്ടല്ലേ,?
ഉണ്ണി അതെ എന്ന് തലയാട്ടി ആഗ്യം കാണിച്ചു.
ശാരത – ഞാൻ പറഞ്ഞില്ലേ ഒന്ന് കുളിക്കാൻ, കുളത്തിൽ പോയി നന്നായി ഒന്ന് തേച്ചോരച്ചു കുളിച്ചു കയറിയാൽ എല്ലാം മാറിക്കോളും.
ഉണ്ണി – കുളത്തിലോ?
ശാരത – കുളിമുറിയിൽ വെള്ളവില്യ, ഇല്ലെങ്കിൽ ഞാൻ നിറക്കാം.
ഉണ്ണി – ന്താ, ജോലിക്കാരെല്ലാം നേരത്തെ പോയോ.?
ശാരത – ഉവ്വ്. ഞാൻ നിറച്ചു വെക്കാം. കുഞ്ഞ് കൈകഴുകീട്ടു പോയി കുളിച്ചോളൂ.
ഉണ്ണി – ന്നാ വേണ്ട, ഇനി അതിനായി ശാരതാമ ബുദ്ധിമുട്ടണ്ട.
തന്നോട് ഉണ്ണിക്കു ഒരു സ്നേഹം പണ്ടേ ഉണ്ട്. ചെറുപ്പത്തിലും മാങ്ങായോ, പേരക്കയോ കിട്ടിയാൽ ആദ്യം തനിക്കായിരിന്നു കൊണ്ടുവന്നു തരിക. മാലതി തമ്പുരാട്ടി ഓരോ തിരക്കുകളിൽ പോകുമ്പോൾ ഉണ്ണിയെ തന്നെ ഏല്പിച്ചാണ് പോകാറ്. മാത്രമല്ല, അവന്റെ മരിച്ചുപോയ അമ്മയേക്കാൾ ഒരല്പം പ്രയാകൂടുതൽ ഉണ്ടെങ്കിലും, ഉണ്ണി ഒരമ്മയെന്നപ്പോലെ പലപ്പോഴും തന്നോട് പെരുമാറിയിട്ടുണ്ട്. ശാരത്തയ്ക് പഴയതൊക്കെ മനസിലൂടെ ഒന്ന് ഓടി മറഞ്ഞു.
ശാരത – അത് സരവില്യ മോനെ.
ഉണ്ണി – വേണ്ടന്നല്ലേ ശാരതമയോട് പറഞ്ഞെ.
പണ്ടേ ദേഷ്യക്കാരനായ ഉണ്ണി ശാരതയോടു പറഞ്ഞു.
ശാരത – ന്നാ വേണ്ട, നല്ല നിലാവുണ്ട്, കുളത്തിൽ പോയി നന്നായി ഒന്ന് തേച്ചോരച്ചു കുളിക്കുക.
ഉണ്ണി വീണ്ടും തലതാഴ്ത്തി.
ശാരത – ന്താ മോനെ, ന്തു പറ്റി?
ഉണ്ണി മറുപടി ഒന്നും പറയാതെയിരുന്നു.
ശാരത – ന്താ പറ്റിയെ, ന്റെ കുട്ടിക്ക് പേടിയുണ്ടോ അങ്ങട് പോകാൻ?
ഉണ്ണി അല്പം ജളിയതയോടെ അതെ എന്ന് തലകുലുക്കി കാണിച്ചു.