“ഇല്ലെൻ്റെ പൂറി… ഇനി അങ്ങനെ വിളിക്കുന്നില്ല. പിന്നെ ഇപ്പോ ഏതായാലും വരാൻ കഴിയില്ല… ഞാൻ രാവിലെ എട്ട് മണിക്ക് നിൻ്റെ വീട്ടിലുണ്ടാവും… നല്ല സാരിയൊക്കെ ഉടുത്ത് സുന്ദരിയായി വന്ന് എൻ്റെ കാറിൽ കയറണം.നമുക്ക് ചെറിയൊരു യാത്ര പോകാം..വൈകുന്നേരം നിന്നെ വീട്ടിലിറക്കാം… എന്താ എൻ്റെ മോള് ഇച്ചായൻ്റെ കൂടെ വരില്ലേ…?”
“വരാം ഇച്ചായാ..എങ്ങോട്ട് വേണമെങ്കിലും വരാം… എത്ര നേരം വേണമെങ്കിലും വരാം..
പക്ഷേ… ഇച്ചായാ.. ഞാനെങ്ങിനെ ഇച്ചായൻ്റെ കൂടെ കാറിൽ ..കയറും… ? ആരെങ്കിലുമൊക്കെകാണില്ലേ…?
പിന്നെ അമ്മു… അവളോടെന്ത് പറയും..?”
“അതൊന്നും നീ പേടിക്കണ്ട… നീയീ കാര്യങ്ങളെല്ലാം അമ്മുനോട് പറഞ്ഞാൽ മതി… എല്ലാത്തിനും വഴി അവൾ കണ്ടെത്തിത്തരും… അവൾ മിടുക്കിയാ…”
“ശരി ഇച്ചായാ… ഞാൻ പറയാം… അവളിനി എന്ത് കരുതുമോ എന്തോ…?
“ അവളൊന്നും കരുതില്ല..അവൾ സന്തോഷിക്കുകയേ ഉള്ളൂ… പിന്നെ അവൾ എന്നോട് പറഞ്ഞതെന്താണെന്നോ..?
അമ്മയുടെ സന്തോഷമാണ് അവൾക്ക് ഏറ്റവും വലുതെന്ന്… അമ്മയെ ഇനി സങ്കടപ്പെടുത്തരുതെന്ന്… യാഥാർത്തത്തിൽ അവൾ ഷീബക്ക് വേണ്ടി മാറിത്തന്നതാ… നല്ല കുട്ടിയാ അമ്മു…”
അത് കേട്ട് ഷീബക്ക് ഇപ്പത്തന്നെ അമ്മുവിനെ കാണണമെന്ന് തോന്നി. ഈ സന്തോഷമെല്ലാം തനിക്ക് ഉണ്ടാക്കിത്തന്ന തൻ്റെ പൊന്നുമോളാണവൾ. ഇച്ചായനൊന്ന് ഫോൺ വെക്കട്ടെ. ഉറങ്ങിക്കിടക്കുന്ന അവളുടെ കാലിൽ പിടിച്ച് തനിക്കൊന്ന് പൊട്ടിക്കരയണം.
“പിന്നേയ്… ഇച്ചായാ… ഞാൻ ഇച്ചായനൊന്ന് വീഡിയോ കോൾ ചെയ്തോട്ടെ… സഹിക്കാൻ പറ്റുന്നില്ല ഇച്ചായാ… ഒറ്റ നോക്ക്… ഒറ്റനോക്കൊന്ന് കണ്ടാൽ മതിയെനിക്ക്… ഞാൻ ചെയ്തോട്ടെ ഇച്ചായാ…?”
ഷീബ കെഞ്ചിച്ചോദിച്ചു.
“അത് വേണോടീ ചക്കരേ… ഇനിനേരം വെളുക്കാൻ അധികം സമയമൊന്നുമില്ല. രാവിലെത്തന്നെ ഞാനവിടെ പറന്നെത്തില്ലേ…
അപ്പോൾ കണ്ടാൽ പോരെ എൻ്റെ മുത്തിന്…?”