ഇത്രയും നാൾ ഈ സുഖത്തെ പറ്റി താനെന്തേ ചിന്തിച്ചില്ല…?
നാല് വർഷമാണ് താൻ മരവിച്ച് ജീവിച്ചത്.
അതെന്തിനായിരുന്നെന്ന് ഇപ്പോൾ ചിന്തിച്ചപ്പോൾ അവൾക്ക് മനസിലായില്ല. ഇനി അത് പോര. തനിക്ക് സന്തോഷത്തോടെ ജീവിക്കണം. സുഖിച്ച് ജീവിക്കണം. മരിച്ച ബാലേട്ടൻ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നുറപ്പാണ്. പിന്നെ ആരെയാണ് താൻ കാത്തിരിക്കുന്നത്..?
ഇപ്പോൾ തന്നെ നാൽപത്തിരണ്ട് വയസായി. ഇനി ഏറിപ്പോയാൽ എത്ര നാൾ സുഖിക്കാൻ പറ്റും. അത് പരമാവധി സുഖിക്കണം. അതിന് വേണ്ടി ഒരാണിനെ നോക്കാനൊന്നും പറ്റില്ല. സമൂഹത്തിലും,
കുടുംബത്തിലും തനിക്ക് നല്ല സൽപേരുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ഏതായാലും പറ്റില്ല. ആണില്ലാതെ തന്നെ തനിക്ക് സുഖിക്കാം. ഇനി ഇങ്ങിനെ അടച്ചിരിക്കേണ്ട.
എല്ലാവരുമായും കളിച്ച് ചിരിച്ച് സന്തോഷത്തോടെ ജീവിക്കണം. അതിന് വേണ്ടി മരിച്ച് പോയ തൻ്റെ ഭർത്താവിനെ തന്ത്രപൂർവം മറക്കാൻ രേഖതീരുമാനിച്ചു.
അവൾ ഇത്തരത്തിൽ ഉറച്ചൊരു തീരുമാനമെടുത്ത് നന്നായി കുളിച്ച് മുറിയിലേക്ക് വന്നു. ഒരു ഇറുകിയ നൈറ്റി മാത്രമിട്ടു. പിന്നെ മൊബൈലുമെടുത്ത് കിടക്കയിലേക്ക് കിടന്നു. മക്കൾക്ക് ഓരോ ഹായ് അയച്ചു. പിന്നെ തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും , തൻ്റെ തന്നെ സ്കൂളിലെ മലയാളം ടീച്ചറുമായ സ്മിത ക്കും ഒരു ഹായ് വിട്ടു. ഇന്ന് ഞായറാഴ്ചയായത് കൊണ്ടാവാം അവളുടെ മറുപടി ഉടൻ വന്നു. ഒരു വോയ്സ് മെസേജ്.
“ എന്താ മോളേ…! എന്തുപറ്റി… ഒരു ഹായ് ഒക്കെ..!”
സ്മിത അൽഭുതവും, സന്തോഷവും കൊണ്ട് ഉറക്കെ ചോദിച്ചു. കാരണം ഈ അടുത്ത കാലത്തൊന്നും രേഖ അവൾക്ക് മെസേജയച്ചിട്ടില്ല.
“ഒന്നുമില്ലെടി… ഞാൻ വെറുതെ ഇരുന്നപ്പോൾ നിൻ്റെ സംസാരം കേൾക്കണമെന്ന് തോന്നി… അല്ലാതെ പ്രത്യേകിച്ചൊന്നുമില്ല…”
രേഖ പറഞ്ഞു.
രേഖയും, സ്മിതയും ഏറ്റവും അടുത്ത കൂട്ടുകാരികളാണ്. രണ്ടാളും ഒരേ സ്കൂളിലെ ടീച്ചർമാർ. എല്ലാം തുറന്ന് പറയുന്ന അടുത്ത സുഹൃത്തുക്കൾ. രണ്ടും നല്ല വെണ്ണച്ചരക്കുകൾ.