ഒന്നും പറയാതെ തന്നെ രണ്ടു പേരും പരസ്പരം പറയാനുള്ളത് പറഞ്ഞു. അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത്
ശില്പ പുറത്തേക്ക് നടന്നു. അച്ഛന്റെ വഴിവിട്ടപോക്കിലും തകർച്ചയിലും അമ്മയുടെ
പിടിപ്പില്ലായ്മക്ക് കാര്യമായ പങ്കുണ്ടെന്ന് അവൾ കരുതിയിരുന്നു. ആ ദേഷ്യവും വെറുപ്പും എല്ലാം അപ്പോൾ അലിഞ്ഞു ഇല്ലാതെ ആയി. എതിർത്തു പറയാനോ അഭിപ്രായം അറിയിക്കാനോ അവകാശം നൽകാതെ അമ്മയെ വളർത്തിയ വീട്ടുകാരാണ് യഥാർത്ഥ പ്രതികൾ. അല്ലെങ്കിൽ അവരെ എന്തിനു പറയുന്നു, സ്വന്തം ജീവിതവും മകളുടെയും ഭാര്യയുടെയും ജീവിതവും ഓർക്കാതെ ആർമാദിച്ച് ജീവിച്ചു തുലച്ച അച്ഛൻ തന്നെ ഒന്നാം പ്രതി. അവൾ ബസിൽ കയറി സ്കൂളിലേക്ക് പോയി
റെഡ്ഢി സ്ഥിരമായി എത്തുന്നത് കൂടാതെ ഒന്നിരാടാൻ ദിവസങ്ങളിൽ ചന്ദ്രികയെ കളിക്കുന്നതും പതിവാക്കി. സ്വീകരണ മുറിയിൽ വച്ച് തന്നെ അയാൾ പിന്നെയും പല കോപ്രായങ്ങൾ അവളെക്കൊണ്ട് ചെയ്യിപ്പിച്ചു..
പല തരം വസ്ത്രങ്ങൾ കൊണ്ടുവന്നു അതിടീപ്പിച്ചു അവളെ നൃത്തം ചെയ്യിപ്പിക്കുന്നത് അയാളുടെ വിനോദമായിരുന്നു. തന്റെ ഭാര്യ ചെയ്യാൻ സമ്മതിക്കാത്ത ലൈംഗിക വൈകൃതങ്ങൾ പരീക്ഷിക്കാനുള്ള ഒരു ഉപകാരണമായി അയാൾ ചന്ദ്രികയെ ഉപയോഗിച്ചു.വന്നു വന്ന് ചന്ദ്രിക ഫ്ലാറ്റിൽ ധാവണി ഇടാതെ ആയി.ചന്ദ്രിക അയാൾ വന്ന് പോകുന്ന ദിവസമെല്ലാം ഗർഭനിരോധന ഗുളിക കഴിക്കുന്നത് ശില്പ നിരീക്ഷിച്ചിരുന്നു.
ശില്പയെയും അയാൾ നോട്ടമിടും എന്ന പേടി ശിൽപക്കെന്ന പോലെ ചന്ദ്രികക്കും ഉണ്ടായിരുന്നു. പക്ഷെ അയാൾ ശിൽപ്പയോട് ലൈംഗികമായ ഒരു താല്പര്യവും കാണിച്ചില്ല.
ചന്ദ്രിക അയാൾ തന്നെ കൂട്ടുകാർക്ക് കാഴ്ച വക്കുമോ എന്നൊരു പേടിയും വച്ചു പുലത്തിയിരുന്നു. എന്നാൽ അവളെ പേർസണൽ പ്രോപ്പർട്ടി ആക്കി വെക്കാനാണ് അയാൾ ആഗ്രഹിച്ചത്. ശിൽപയുടെ കണ്ണാടി വച്ച മുഖത്തോടും ലൂസ്ആയ വസ്ത്രത്തിൽ ഒളിപ്പിച്ച ശരീരത്തോടും അയാൾക്ക് താല്പര്യമൊന്നും ഉണ്ടായില്ല. അവളെ ഒരു ശല്യമായാണ് അയാൾ കരുതിയത്. ചന്ദ്രികക്ക് ലോഭമില്ലാതെ തുണിയും ഭക്ഷണവും വാങ്ങിക്കൊടുത്ത അയാൾ