രാഘവന് നാട്ടിൽ ഒരു വിളിപ്പേരുണ്ട് ‘പടവീടൻ’ അത് ആരാണെന്നു ചോദിച്ചാൽ ‘ഡെവിൻ കാർലോസ് പടവീടൻ’ എന്നാണ് ആ കഥാപാത്രത്തിന്റെ പൂർണ നാമം എന്നേ എനിക്ക് വിശദീകരിക്കാൻ സാധിക്കൂ! രാഘവൻ ചെയ്യുന്ന തൊഴിൽ, ആ കഥാപാത്രവുമായി വളരെയേറെ സാമ്യം ഉള്ളത് കൊണ്ട് തന്നെയാണ് രാഘവന് ആ വിളിപ്പേര് വന്നതും!!
നിറച്ച മദ്യ ഗ്ലാസുമാമയി തുറന്നിട്ട ജനാലയെ ലക്‌ഷ്യം വെച്ച് നടക്കുന്ന അയ്യരെ അവരെല്ലാരും അക്ഷമയോടെ നോക്കി നിന്നു,,
പുറത്തെ, വിദൂര കാഴ്ചയിലേക്ക് കണ്ണും നട്ടു, അല്പം മദ്യം നുകർന്നതിനു ശേഷം അയ്യർ ഗർജ്ജിച്ചു,,
ഇന്ന് നമുക്ക് ആ മഹിയുമൊത്തു ഒന്നൂടെ ഒന്ന് കൂടാം,, രാഘവാ,, പിള്ളേരെ ആരേലും വിട്ടു കുറച്ചു ഉറക്ക് ഗുളിക സംഘടിപ്പിച്ചേക്കു,, ഇന്ന് ആ മഹിക്കുട്ടൻ ബോധമില്ലാതെ കിടന്നു ഉറങ്ങിക്കോട്ടെ,,,
പിന്നെ ചിത്ര മോള്,, അവൾ ഭയങ്കരം ആട്ടക്കാരിയാണെന്നല്ലേ കേട്ടേ??
അതെന്നേ,, നമമുടെ മാളൂനെ വരെ കടത്തി വെട്ടിയെന്നു (അല്പം നീരസത്തോടെ ആയിരുന്നു രാഘവൻറെ ആ പെട്ടെന്നുള്ള മറുപടി)
രാഘവന് നേർക്കു മുഖം തിരിച്ചു, അയ്യർ ഇരുത്തി ഒന്ന് മൂളി
അത് വിഷയമാക്കണ്ട രാഘവാ,, നമുക്ക് മാളുവിന് ഒരു അവസരവും കൂടെ കൊടുക്കാം,, രണ്ടു ആട്ടക്കാരികളും ഒന്നൂടെ ഒന്ന് മത്സരിക്കട്ടെ,, നമുക്ക് അതിനുള്ള വേദി ഈ മുറിയിൽ ഒരുക്കാം,,,
അയ്യർ ആ നിർദേശം വെച്ചതും, രാഘവൻ ദേഷ്യപ്പെട്ടതുപോൽ ഇരുന്നടുത്തു നിന്നും എഴുന്നേറ്റു നിന്നു,,
രാഘവൻ: ഏയ്,, അതിൻ്റെ ഒന്നും ആവശ്യമില്ല, മാളൂനെ ഇങ്ങോട്ടു കൊണ്ട് വരേണ്ട,, അത്,, അത് എൻ്റെ മോൻ കിച്ചു നോക്കി വെച്ച പെണ്ണാ,,,
രാഘവന്റെ ആ പ്രസ്താവന കേട്ടതും ‘സോമൻ’ ഉറഞ്ഞു തുള്ളി,,
സോമൻ: എടാ രാഘവാ,, നീ കുറെ നേരമായി എൻ്റെ ക്ഷമയെ പരീക്ഷിക്കാൻ തുടങ്ങീട്ട്,, തനിക്കു എന്താടോ ഇന്ന് വല്ലാത്ത ഒരു മാന്യതയുടെ മുഖം മൂടി?? എടോ,, സ്വന്തം മകളെ പിഴപ്പിച്ച മഹാനല്ലെടോ താൻ?? എന്നിട്ടു ആ കൊച്ചിനെ നമുക്ക് ഒന്ന് തരുമോ എന്ന് ചോദിച്ചപ്പോൾ ഇയാള് അന്നു സഹതാപ ഭാഷയിൽ എന്താ പറഞ്ഞെ സാമിയെ??
സാമി: “ഞാൻ നട്ട മരത്തിൻറെ ഫലം തിന്നാനുള്ള ഏക അവകാശി താൻ തന്നെയാണെന്ന്” (ഒപ്പം സാമി കൂട്ടിച്ചേർത്തു,, പിന്നെ സോമ,, സഹതാപ ഭാഷയല്ല,, സാഹിത്യ ഭാഷ എന്ന് തിരുത്തിപ്പറയണം നീയ്,,,)