അവരൊക്കെ നോക്കുമ്പോൾ ആൻ്റിക്കൊരു ചെറു ചിരിയുണ്ട്. നല്ല തിരക്കുള്ള ബസ്സിലൊക്കെ പോകുമ്പോൾ പയ്യന്മാർ ആൻ്റിയുടെ ബാക്കിൽ ചേർന്ന് വന്നു നിൽക്കാറുള്ളത് താൻ കണ്ടിട്ടുണ്ട്.
ആൻ്റിക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. ശൗരി പറഞ്ഞപോലെ കുട്ടപ്പനങ്കിൾ പാവമായത് കൊണ്ടായിരിക്കും ആൻ്റി ഇങ്ങനെയൊക്കെ. സെലീനയ്‌ക്കു ആകെയൊരു അസ്വസ്ഥത തോന്നി.
ശൗരിയും ആൻ്റിയും തമ്മിൽ എന്തേലുമുണ്ടെൽ തനിക്കെന്നാ. തൻ്റെയാരുമല്ലല്ലോ ശൗരി. അവളങ്ങനെ സമാധാനിക്കാൻ ശ്രമിച്ചെങ്കിലും മനസ്സിൽ വീണ്ടും വീണ്ടും അസ്വസ്ഥതയുടെ നാമ്പുകൾ
തലപൊക്കി തുടങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ ലൗലി അയൽക്കൂട്ടം കഴിഞ്ഞ് വന്നു.
“അവള് പോയോടീ..”
“കുറച്ചു സമയമായി പോയിട്ട്”
സെലീന മറുപടി നൽകി.
“എങ്കിൽ വാ ഞാൻ ചായയുണ്ടാക്കാം..”
അവളെ വിളിച്ചു കൊണ്ട് ലൗലി അകത്തേയ്ക്ക് പോയി.
അന്നു രാത്രിയിൽ സെലീന വല്ലാത്തൊരു സ്വപ്നം കണ്ടു. ചന്തിക്ക് മുകളിലായി സാരി തെറുത്തു കയറ്റി വെച്ചിരിക്കുന്ന റാണിയാൻ്റി. ആൻ്റിക്ക് പിന്നിൽ നിന്ന് കൊണ്ട് ജോസ് സാർ ആലീസ് മിസിനെ ചെയ്തപോലെ ഭോഗിക്കുന്ന ശൗരി. ഞെട്ടിയുണർന്നു പോയി സെലീന. വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് കേട്ടിട്ടുണ്ട്. സെലീനയുടെ ഉറക്കം പോയി. എന്തൊരസ്വസ്ഥത.. അവൾ
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഇന്ന് ഞായറാഴ്ചയാണ്. ഇന്ന് തന്നെ ശൗരിയോട് റാണിയാൻ്റിയെക്കുറിച്ചു അവനു സംശയമുണ്ടാകാത്ത രീതിയിൽ തിരക്കണം..അവളുറപ്പിച്ചു.
രാവിലെ പള്ളിയിൽ പോയി വന്നയുടനെ സെലീന ശൗരിയുടെ വീട്ടിലേക്ക് ചെന്നു. മുറ്റത്ത് വലിച്ചു കെട്ടിയ അഴകളിൽ അലക്കിയ തുണി വിരിക്കുയായിരുന്നു സുധ.
സുധാമ്മെന്നുള്ള വിളി കേട്ട് അവർ തിരിഞ്ഞു നോക്കി. പടിക്കെട്ടുകൾ കയറി സെലീന വരുന്നത് അവർ കണ്ടു.
“നിന്നേക്കണ്ടിട്ട് മൂന്നാല് ദിവസമായീന്ന് ഞാനിപ്പോ ഓർത്തതെയുള്ളൂ..”
സെലീന പുഞ്ചിരിച്ചു.
“പ്ലസ് ടൂവല്ലെ സുധാമ്മെ.. പഠിത്തത്തോട് പഠിത്തം.. അമ്മയാണെൽ എങ്ങും വിടാനും സമ്മതിക്കില്ല.. ഇത്രേം പഠിച്ചിട്ട് റിസൽട്ട് വരുമ്പോൾ ഒന്നും കാണത്തുമില്ല..”
“അതെന്താടീ അങ്ങനെ പറഞ്ഞെ.. ൻ്റെ മോളു ഫസ്റ്റ് ക്ലാസിൽ
ജയിച്ചില്ലേപ്പിന്നെ വേറേയാരാ ഇവിടെ ജയിക്കുന്നത്. കാവിലമ്മയ്ക്ക് ഞാനൊരു വഴിപാട് നേര്‍ന്നിട്ടുണ്ട്..”
അവളുടെ ചൊടികളില്‍ അഴകുള്ളൊരു പുഞ്ചിരി വിരിഞ്ഞു
“അവനെന്തിയേ ശൗരി.”
“നല്ലയുറക്കമാ. അല്ലേലും അവനൊന്നും ഒരു വകേം പഠിക്കാനില്ലല്ലോ.. മോളു ചെന്ന് വിളിക്ക്..”
സെലീന അകത്തേക്കു ചെന്നു.
രാവിലെ മേദിനിയുടെ പശുക്കറവയും കഴിഞ്ഞു വന്ന് കേറിക്കിടന്നതായിരുന്നു ശൗരി. അവളവനെ തട്ടിവിളിച്ചു. ശൗരി ഉറക്കച്ചടവോടെ കണ്ണു തുറന്നപ്പൊള്‍ മുന്നില്‍ സെലീനയുടെ ചന്ദ്രബിംബം പോലുളള മുഖം… അവന്‍ കണ്ണുതിരുമ്മിക്കൊണ്ടെണീറ്റു
മൂരിനിവര്‍ന്നു.
“സെലീനേച്ചി എന്താ രാവിലെ ഈ വഴി..”