“മുനി എൻട്രൻസിൽ കാത്തു നിൽപ്പുണ്ടാകും.”
“വണ്ടി നേരത്തെ എത്തിയോ?”
“നമ്മുടെ റെയിൽവേ അല്ലെ. എന്ത് പറയാൻ!!”
ഇന്ത്യൻ റയിൽവെയുടെ ഒരോ തമാശകൾ. ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സ്റ്റേഷനിൽ എത്തിയപ്പോൾ അതാ കാത്തു നിൽക്കുന്നു സൂര്യ തേജസ്സോടെ ടീച്ചർ!! ചുരിദാർ ധരിച്ച ടീച്ചർക്ക് ഒരിരുപത്തിനാലു വയസ്സേ ഇപ്പോൾ തോന്നൂ. ഞാൻ കാർ നിർത്തി. പിന്നിലെ ഡോർ തുറന്നു ടീച്ചർ കയറി.
“ചേട്ടൻ പോയല്ലേ. ഒരു ബൈ പറയാൻ പറ്റിയില്ല. ഈ റയിൽവെയുടെ ഓരോ കളികൾ.”
ടീച്ചർ ഒന്നും മിണ്ടിയില്ല. ചേട്ടൻ പോയ മൂഡ് ഓഫ് ആയിരിക്കും. ഒരു മിനിട്ടിനു ശേഷം ഞാൻ വീണ്ടും ചോദിച്ചു. “ജ്വല്ലറിയിലേക്കല്ലേ?”
“അതെ. കുട്ടന് പ്രയാസമാകുമോ?”
“അതെ, ആകും. ആയാൽ?”
“ബുദ്ദിമുട്ടാകുമെങ്കിൽ പിന്നെ വാങ്ങാം.”
“ഒന്ന് പോ ടീച്ചറെ. അയല്പക്കക്കാർക്കു ഒരു സഹായം ചെയ്യുന്നതിൽ എന്ത് ബുദ്ദിമുട്ട്. ഇന്നലെ രാത്രിയും പകലും മൊത്തം രഘുവേട്ടന്റെ വീട്ടിൽ കിടന്നു ഓടിയത് ടീച്ചർ കണ്ടില്ലേ. ഇതൊക്കെയല്ലേ ജീവിതം?”
ടീച്ചർ മറുപടി ഒന്നും പറഞ്ഞില്ല. രണ്ടും കൽപ്പിച്ചു ഞാൻ ചോദിച്ചു: ചേട്ടൻ പോയ മൂഡ് ഓഫിൽ ആണല്ലേ?
“ഹേയ്. ചേട്ടൻ നാലുനാൾ കൊണ്ട് ഇങ്ങെത്തും.”
അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ വീണ്ടും ചോദിച്ചു.
“സ്വർണ്ണം ധരിക്കാറുണ്ടോ ടീച്ചർ?”
“സ്വർണ ആഭരങ്ങൾ അല്ല, സ്വർണം പൂശിയവയാ. നമ്മൾ അത്ര സമ്പത്തുള്ളവരൊന്നുമല്ലേയ്.”
“എന്നാലും എന്തൊക്കെ ആഭരണങ്ങൾ ഉണ്ട്?”
“സാദാരണ ധരിക്കുന്നവയെല്ലാം ഉണ്ട്. വള, മാല, പാദസരം, റിങ്‌സ്.”
“അരഞ്ഞാണമില്ലേ?” രണ്ടും കൽപ്പിച്ചു തന്നെ ഞാൻ ചോദ്യം എറിഞ്ഞു. എന്തോ ഒന്നില്ലാത്ത ഒരു ധൈര്യം.
“ഇല്ല. ഒന്ന് വാങ്ങിത്തരാൻ ആഗ്രഹം ഉണ്ടോ?” ടീച്ചർ ചോദിച്ചു.
“അടുത്ത മാസത്തെ സാലറി കിട്ടട്ടെ.”
“സാലറിയോ? ജോലിക്കു പോകുന്നുണ്ടോ?”
“അതെ, ചെറിയ പാർട്ടൈം ഏർപ്പാടൊക്കെയുണ്ട്. പിന്നെ, ലിസിമ്മയോടു പറയരുത് കേട്ടോ. പോക്കറ്റ് മണി വേണ്ടേ? ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല.”
“ഓ, തീർച്ചയായും.”
എന്റെ ധൈര്യം കൂടി. “ചേട്ടൻ ചോദിക്കില്ലേ ആരാ വാങ്ങിച്ചു തന്നത് എന്ന്?”
“അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം.”
“ഇപ്പോൾ എന്ത് വാങ്ങാനാ പോകുന്നത്?”
“ഒരു വള അവിടെ കൊടുത്തിരുന്നു. അത് തിരികെ വാങ്ങാൻ ആണ്.”
“ഓക്കേ. ഞാൻ വെയിറ്റ് ചെയ്യാം.”