കൊക്കോ കാട് കഴിഞ്ഞ് വിശാലമായ തെങ്ങിൻ തോപ്പാണ്. അറ്റൻഷൻ മോഡിൽ നിൽക്കുന്ന പട്ടാളക്കാരെപ്പോലെ ചിട്ടയോടെ അവ തലയുയർത്തിപ്പിടിച്ചു നിന്നു. ഇടയ്ക് കാറ്റ് വീശുമ്പോൾ തെങ്ങോലകൾ ഒരു കാർണിവൽ പ്രദക്ഷിണത്തിലെന്നത് പോലെ മനോഹരമായി ഉയർന്നുലഞ്ഞു.
“എങ്ങനെയുണ്ട് നിന്റെ ഫ്രൻഡ്‌സൊക്കെ? ആ വരുൺ ഒക്കെ എന്ത് പറയുന്നു?”
“ഓ…വരുണിനെ പ്രത്യേകമായി ഓർത്തിരിക്കുന്നുണ്ട് അല്ലെ? കള്ളി ചേച്ചി! അവന്റെ മസിൽ ബോഡി കണ്ടാൽ ഏത് പെണ്ണും ഒന്ന് വെള്ളമിറക്കും!”
“ഛീ! പോടാ!”
അവൾ അവന്റെ ചുമലിൽ ഇടിച്ചു.
“അതിനേക്കാൾ മസ്സിലൊക്കെ നിനക്കുണ്ട്. അവനെക്കാൾ കാണാനും എന്ത് രസവാ നീ,”
“ശരിക്കും!”
അവൻ അവളുടെ നേരെ തിരിഞ്ഞു നിന്നു.
“വേണ്ട വേണ്ട ഒത്തിരി സ്റ്റൈലൊന്നും കാണിക്കണ്ട! ഒന്ന് പൊക്കി പറഞ്ഞൂന്നും വെച്ച്! ഹഹഹ…”
അവനും ചിരിച്ചു.
സായന്തനം പതിയെ സമീപിക്കുകയായിരുന്നു. ദൂരെ ക്ഷേത്രത്തിൽ നിന്ന് മണിമുഴക്കം കേട്ടപ്പോൾ മനീഷ എന്തോ ഓർത്തു നിന്നു. അൽപ്പം ദൂരെയൊഴുകുന്ന പുഴയുടെ ശബ്ദത്തിന് കാതോർത്ത് മനോജ് അവളെ നോക്കി.
“വാ..എന്താ ഓർത്തത്? നടക്കാം…”
അവൻ അവളുടെ കൈയിൽ പിടിച്ചു.
ചേച്ചിയുടെ വിരലുകൾക്ക് എന്തൊരു മൃദുത്വമാണ്. ലാവണ്യഭംഗിയുടെ നിത്യത തപസ്സുചെയ്യുന്ന ദേഹമാണ്. സ്വർണ്ണ നിറം. വിടർന്ന നീണ്ട ഭംഗിയുള്ള കണ്ണുകൾ. നീണ്ട ഭംഗിയുള്ള മൂക്ക്. ചുവന്ന അത്യാകർഷകമായ ചുണ്ടുകൾ. നീണ്ട കഴുത്ത്. ചുവന്ന ഗൗണിനുള്ളിൽ നടക്കുമ്പോൾ ഉലഞ്ഞുയരുന്ന വലിയ മാറിടം. നൈറ്റിക്കുള്ളിലൂടെ പുറത്ത് കാണാവുന്ന തടിച്ച മാദകഭംഗിയുള്ള ആകൃതിയൊത്ത തുടകളുടെ ഔട്ട് ലൈൻ. സ്വർണ്ണക്കൊലുസ്സിട്ട അത്യാകർഷകത്വമുള്ള പാദങ്ങൾ…
“സ്കെച്ച് വരച്ച് കഴിഞ്ഞോ എൻജിനീയർ?”
മനീഷയുടെ ചോദ്യവും ചിരിയുമാണ് മനോജിനെ തിരികെ കൊണ്ടുവന്നത്.
“ഹഹ..”
അവൻ ചിരിച്ചു.
“ഇപ്പഴാണ് ഒരു ചിത്രകാരനല്ലാത്തതിന്റെ നഷ്ട്ടം മനസ്സിലാവുന്നത്. അല്ലാരുന്നേൽ…”