“ഏറ്റവും വലിയ ദോഷം ചെയ്യണമെന്നോ?”
എനിക്ക് ഒന്നും മനസ്സിലായില്ല.
“അതെ…”
അമ്മമ്മ തുടര്‍ന്നു.
“ഏറ്റവും വലിയ ദോഷം…വരാനുള്ള ദോഷങ്ങള്‍ മാറാന്‍. ഏറ്റവും വലിയ പാപം, വരാനുള്ള പാപങ്ങള്‍ മാറുവാന്‍…”
എന്നിട്ടും അമ്മമ്മയുടെ വാക്കുകളുടെ അര്‍ഥം ഗ്രഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.
“തറവാട്ടിൽ ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിനെ ബലികൊടുക്കുക. അല്ലെങ്കിൽ കുഞ്ഞ് ആണാണ് എങ്കിൽ അമ്മയെ പരിഗ്രഹിക്കുക ..ഈ രണ്ടു ദോഷങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞു തിരുമേനി…”
അമ്മമ്മ പറഞ്ഞു.
എനിക്കത് കേട്ട് അല്‍പ്പം ഭയം തോന്നാതിരുന്നില്ല.
“നിന്റെ മുഖം കണ്ടപ്പോൾ എന്ത് തന്നെ വന്നാലും തറവാട് കുഴിച്ച് കുളം തോണ്ടിയാലും തിരുമുൽപ്പാടിന്റെ ആദ്യത്തെ പരിഹാരക്രിയ ഞങ്ങൾ നടത്തില്ല എന്ന് തീർച്ചപ്പെടുത്തി…”
അമ്മമ്മ തുടർന്നു.
എന്റെ ദേഹത്ത് കൂടി സുഖമുള്ള ഒരു വിറയൽ കടന്നുപോയി.
“വരുന്നത് വരട്ടെ എന്ന് തീരുമാനിച്ചു ഞങ്ങൾ…അതിപ്പോ ഇങ്ങനെയായി …സന്തോഷത്തോടെ ..നിങ്ങൾ രണ്ടുപേരും ഒന്നായില്ലേ?
എനിക്ക് മനസ്സിലായ കാര്യങ്ങള്‍ എല്ലാം അവ്യക്തമായിരുന്നു.
പക്ഷെ അവയെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ എന്തിന് സമയം കളയണം?
ബാത്ത്റൂമില്‍ നിന്നും തിരികെ വന്നുകൊണ്ടിരിക്കവേ ഞാന്‍ ഓര്‍ത്തു.
മമ്മിയെ എനിക്ക് ഇഷ്ടമാണ്.
മമ്മിയ്ക്ക് എന്നേയും.
ബന്ധങ്ങള്‍ തടസ്സമല്ല അതിന്.
മറിച്ച് ബന്ധങ്ങള്‍ ആ ഇഷ്ട്ടത്തെക്കൂട്ടുന്നതേയുള്ളൂ…
എത്രയും പെട്ടെന്ന് വീണ്ടും എനിക്ക് മമ്മിയെ കാണണം എന്ന് തോന്നി.
ഞാന്‍ വേഗത കൂട്ടി കിടപ്പുമുറിയിലേക്ക് കുതിച്ചു.
കതക് തുറന്നു.
“മമ്മീ…”
ഞാന്‍ അടക്കാനാവാത്ത ഇഷ്ട്ടതോടെ വിളിച്ചു.
ജനാലയുടെ അടുത്ത് നിന്ന്‍ അകലെ ദൂരേയ്ക്ക് ആകാശത്ത് എരിയുന്ന അഗ്നിനക്ഷത്രങ്ങളെ നോക്കി നില്‍ക്കുന്ന മമ്മി…
എന്‍റെ വിളികേട്ട് മമ്മി മുഖം തിരിച്ച് എന്നെ നോക്കി.
മുഖത്ത് എരിയുന്ന സൂര്യതേജസ്!