തങ്കച്ചന്‍റെ പ്രതികാരം [Smitha]

Posted by

മേരിക്കുട്ടിയുടെ അമ്മ ലീലാമ്മയും അവരോടൊപ്പമാണ് താമസം. ലീലാമ്മയുടെ ഭര്‍ത്താവ് ഇട്ടിയവിര നേരത്തെ മരിച്ചു പോയി. മേരിക്കുട്ടിയുടെ അനുജന്‍ വര്‍ഗ്ഗീസിന്റെ വീട്ടിലായിരുന്നു രണ്ടുമാസം മുമ്പ് വരെ അവര്‍. അവിടെ നിന്ന് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് തങ്കച്ചന്‍ തന്നെയാണ്.

പള്ളിയിലേക്ക് അധികം ദൂരമില്ല. നടന്നുപോകാം. അഞ്ചു മിനിറ്റ് നടന്നാല്‍ മതി. എങ്കിലും മകന്‍ ലിജോ തന്‍റെ അമ്മ ലീലാമ്മയെ കാറിലാണ് പള്ളിയില്‍ കൊണ്ടുപോവുക. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ലിജോ അവരെ നടന്നുപോകാന്‍ അനുവദിക്കാറില്ല.

വീട് പൂട്ടി മേരിക്കുട്ടിയും ലിന്സിയുമിറങ്ങി. ചെറിയ ഒരു കവലയുണ്ട് അടുത്ത്. അതുകഴിഞ്ഞാണ് പള്ളി.

“ഉണ്ടല്ലോ കുറെ എണ്ണം വായില്‍ നോക്കാന്‍!”

മേരിക്കുട്ടി ഇഷ്ട്ടക്കെടോടെ പറഞ്ഞു.

“വായില്‍ ആരാ മമ്മി ഇന്നത്തെ കാലത്ത് നോക്കുന്നെ?”

ലിന്‍സി ചിരിച്ചുകൊണ്ട് ചോദിച്ചു.

“നല്ല സൂപ്പര്‍ മൊല നാലെണ്ണം ഫ്രെണ്ടില്‍ കുണ്ടിനാലെണ്ണം പിമ്പില്‍! അന്നേരം ഒരു ഗുണോം ഇല്ലാത്ത വായിലേക്ക് ആര് നോക്കാന്‍?”

“മിണ്ടാതെ ഒന്ന് വാ പെണ്ണെ!”

മേരിക്കുട്ടി ശബ്ദമുണ്ടാക്കി.

“ആരേലും കേക്കും!നാണമില്ലാത്ത സാധനം!”

കടകള്‍ക്ക് മുമ്പിലൂടെ കടന്നുപോകുമ്പോള്‍ ചൂട് നിറഞ്ഞ അശ്ലീല നോട്ടങ്ങള്‍ ദേഹത്ത് തറഞ്ഞു കയറുന്നത് ലിന്‍സിയും മേരിക്കുട്ടിയുമറിഞ്ഞു.

പള്ളിയില്‍ കുര്‍ബ്ബാനയ്ക്ക് ശേഷം മേരിക്കുട്ടി മകളോട് പറഞ്ഞു.

“നിനക്ക്തെരക്ക് ഒന്നും ഇല്ലല്ലോ അല്ലേ?”

“എന്നാ?”

ലിന്‍സി തിരക്കി.

“എനിക്ക് അച്ഛനെ ഒന്ന് കാണാണാരുന്നു.”

“അയ്യോ മമ്മി എനിക്ക് കിഴക്കേവീട്ടിലെ ഗീതേനെ ഒന്ന് കാണണാരുന്നു. മമ്മി അച്ഛനെ കണ്ടോ. ഞാന്‍ വന്നേക്കാം. എന്തേരം നേരം എടുക്കും?”

“അത് പറയാന്‍ ഒക്കുവേല!”

മേരിക്കുട്ടി പറഞ്ഞു.

“മിനിങ്ങാന്ന് കുമ്പസാരിക്കാന്‍ വന്നപ്പം കൌണ്‍സിലിങ്ങിന് ടൈം ഒണ്ടാകുവോ എന്ന് അച്ഛനോട് ചോദിച്ചാരുന്നു. അന്നേരം ഞായറാഴ്ച്ച വരാനാ അച്ഛന്‍ പറഞ്ഞെ. കുര്‍ബ്ബാന കഴിഞ്ഞ്,”

“മമ്മി എന്നാ കൌണ്‍സിലിംഗ് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോരെ!അതിന് ഞാന്‍ എന്തിനാനിക്കുന്നെ?”

“എടീ അത് അച്ഛന്റെ കൂടെ ഞാന്‍ ഒറ്റക്ക്…”

Leave a Reply

Your email address will not be published. Required fields are marked *