”അയ്യോ എന്റെ ബോയ്ഫ്രണ്ട് വിളിക്കുന്നു ,ഞാൻ വെച്ചേക്കുവാ മമ്മീ “
എമിലി സെന്റിക്കുള്ള രീതിയിലേക്കാണെന്ന് തോന്നിയ അന്നാമ്മ വിഷയത്തെ തിരിച്ചു വിട്ടു
“” ബോയ്‌ഫ്രണ്ടോ ..കൊല്ലും ഞാൻ . വല്ല സായിപ്പിനേം കൊണ്ടിങ്ങോട്ട് വന്നാൽ “‘
“‘ഹേ സായിപ്പൊന്നുമല്ല മമ്മീ “‘
“‘സായിപ്പും വേണ്ട മലയാളീം വേണ്ട …”‘
“‘ആ അത് മമ്മി പറയൂന്നെനിക്ക് അറിയാരുന്നു ..ഇതേയ് നീഗ്രോയാ ,സൂപ്പർ നീഗ്രോ . കറുത്തവൻ ആണേലും നല്ല സ്നേഹം ഉള്ളവനാ “‘
”എടി പട്ടിച്ചി ..കൊല്ലും നിന്നെ ഞാൻ “”
“‘ഹഹഹ…. |””
അപ്പുറത്തു പൊട്ടിച്ചിരിയോടെ അന്നാമ്മ ഫോൺ കട്ടാക്കി .
തോമാച്ചൻ നാട്ടിലെ ചെറിയ പണികളൊക്കെ എടുത്തു നടത്തുന്ന കോൺട്രാക്ടർ ആണ് . ചെറിയ കലുങ്കും റോഡും പിന്നെ പഞ്ചായത്ത് ഫണ്ടുകൾ അനുവദിച്ചു കിട്ടുന്ന വീടുകളും വെയിറ്റിംഗ് ഷെഡ് പോലെയുള്ളതുമൊക്കെ കോണ്ട്രാക്റ്റ് എടുത്തു ചെയ്യുന്നതിനിടയിലാണ് പഞ്ചായത്തിലെ ആറിന് മുകളിൽ ഒരു പാലം അനുമതിയായത് . വേണ്ടായെന്ന് പറഞ്ഞെങ്കിലും പഞ്ചായത്ത് ഭരണസമിതിയും മെമ്പർ കണാരനും മന്ത്രിയിലും ഡബ്ള്യൂ ഡിയിലും സ്വാധീനം ചെലുത്തി തോമാച്ചന് പാലം പണിയുടെ കോണ്ട്രാക്റ്റ് കൊടുത്തു . നാളിതു വരെയുള്ള സമ്പാദ്യം കൊണ്ടുണ്ടാക്കിയ ഒന്നരയേക്കർ സ്ഥലവും അന്നാട്ടിലെ കൊള്ളാവുന്നൊരു വീടും എമിലിയുടെയും അന്നമ്മയുടേയുമൊക്കെ സ്വർണവും പണയത്തിലാക്കിയാണ് തോമാച്ചൻ പാലം പണി തുടങ്ങിയത് . ആദ്യ ഗഡു കിട്ടിയതല്ലാതെ പിന്നീട് ഫണ്ട് ഒന്നുമിതുവരെ കിട്ടിയിട്ടില്ലാത്തതിനാൽ മെമ്പർ കണാരനേയും പ്രാദേശിക നേതാവായ ജയൻ കോലടിയെയും വിളിച്ചുകൊണ്ട് മന്ത്രിയെ കാണാനായി പോയതാണ് തോമാച്ചൻ വെളുപ്പിന് .
വൈകുന്നേരം പണികളൊക്കെ തീർത്തു കുളിച്ച് ഡ്രെസ് മാറിക്കൊണ്ടിരുന്നപ്പോഴാണ് എമിലി മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത് .
“‘അയ്യോ എന്നാ പറ്റി ? വണ്ടിയേന്തിയെ “”
ഒരു ജീപ്പിൽ രണ്ടുപേർ താങ്ങിക്കൊണ്ട് വരുന്ന തൊമാച്ചനെ കണ്ടതും എമിലിയുടെ ഹൃദയം നുറുങ്ങി .
“‘ നെഞ്ചു വേദന വന്നതാ ജീപ്പ് ഒരു പോസ്റ്റിനിട്ടിടിച്ചു . ആശുപത്രീൽ പോകാന് പറഞ്ഞാൽ തോമാച്ചായൻ കേൾക്കണ്ട ചേച്ചീ . ഗ്യാസാവൂന്നാ മൂപ്പര് പറയുന്നേ “”’
നീളൻ വരാന്തയിലെ ചാരുകസേരയിലേക്ക് തോംസണ്ട് അവർക്കൊപ്പം തങ്ങിയിരുത്തുമ്പോൾ , ധൃതിക്കോടി വന്ന എമിലിയുടെ മേൽവശത്തെ കൊളുത്തിടാത്ത നൈറ്റിക്കുള്ളിൽ കാണുന്ന വെളുത്തുകൊഴുത്ത മുലയിലായിരുന്നു രണ്ടുപേരുടെയും കണ്ണുകൾ .