ഇടയ്ക്കൊക്കെ പ്രതികരിക്കാതെ വരുമ്പോൾ അങ്ങനെയല്ലേ ആനിയമ്മേ ,അല്ലെ എമിലി എന്നൊക്കെ ചോദിച്ച് ഡ്രൈവിങ്ങിനിടെ തിരിഞ്ഞു നോക്കി അയാൾ ചോദിച്ചുകൊണ്ടിരിക്കും. ആ ആഹ് എന്നൊക്കെ ഒഴുക്കൻ മട്ടിൽ മൂളിയും കെട്ടും അവർ ഇരുന്നു.
“ആനിയമ്മേ വല്ല വാസലിനോ ക്രീമോ ഒക്കെ എടുത്തിട്ടുണ്ടോ?”
കണാരൻ പെട്ടെന്ന് ചോദിച്ചു.
“എന്നാത്തിനാ ക്രീം?” ആനി ചോദിച്ചു.
“അല്ല ജോൺ സാറിനെ കാണാൻ വരുന്ന പിള്ളേര് അതൊക്കെ കൊണ്ടരും,”
അയാൾ ചിരിച്ചു.
“അല്ലേൽ സംഗതി കഴിയുമ്പം ഒടുക്കത്തെ നീറ്റലും വേദനേം ആരിക്കും….”
“ഗീത ചേച്ചി പിറ്റേ ദിവസം മിൽമേപ്പോക്ക് മൊടക്കീട്ടൊണ്ട് അല്ലെ?”
ആനി പെട്ടെന്ന് ചോദിച്ചു.
“അത് …അല്ല ഞാൻ …”
“ഹഹഹ …” ആനി ഉറക്കെ ചിരിച്ചു.
“എന്നാ ആനി?” കാര്യമറിയാതെ എമിലി ചോദിച്ചു.
“എന്റെ ചെച്ചി…” ആനി പറഞ്ഞു.
“ജോൺ സാറിന് അന്തിക്കൂട്ടിന് വെടികളെ ഒന്നും കിട്ടാണ്ട് വരുമ്പം സ്ഥിരം വിളിക്കുന്നത് കണാരന്റെ ഭാര്യ ഗീത ചേച്ചീനെയാ…അല്ലെ മെമ്പറെ…”
“അതിപ്പം ..” കണാരൻ തല ചൊറിഞ്ഞു.
“നിങ്ങളായിട്ട് ഇതിപ്പം ആരോടും പറയാനൊന്നും പോകണ്ട കേട്ടോ…”
ഇളിഭ്യച്ചിരിക്കിടയിൽ കണാരൻ പറഞ്ഞു.
“അയ്യോ ഞങ്ങളായിട്ട് ആ പരമരഹസ്യം പൊറത്ത് ആകത്തൊന്നും ഇല്ല..ഹഹഹ !”
“നേരാണോ നീയീ പറയുന്നേ ആനി?” എമിലി വിശ്വാസം മാറാതെ ചോദിച്ചു.
“പിന്നല്ലാതെ!” ആനി കണാരൻ കേൾക്കെ പറഞ്ഞു.
“ഗീത ചേച്ചി സൂപ്പർ വെടിയാന്നെ ..ജോൺ സാറിന്റെ മാത്രമല്ല പല മാന്യൻ മാരുടേം ..അങ്ങനെയൊക്കെയല്ലേ ഈ മെമ്പർ സ്ഥാനം പോലും കണാരൻ മേടിച്ചെടുത്തെ! അല്ലെ മെമ്പറെ?”
“ഏഹ് !അങ്ങനെയൊന്നും!!” അയാൾ വീണ്ടും തല ചൊറിഞ്ഞു.
വണ്ടി വായനശാല കടന്നു മുമ്പോട്ട് പോയി.