ഗീതികയുടെ ഒഴിവ് സമയങ്ങൾ 12 [Smitha]

Posted by

“അത് ..അച്ഛാ ..ഞാന്‍…”

ഫാദര്‍ ഗ്രേഷ്യസ് എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“മഹാമൃത്യുഞ്ജയ മന്ത്രം അറിയാമോ?”

അദ്ദേഹം ചോദിച്ചു.

“ഇല്ല, പക്ഷെ പഠിച്ചോളാം,”

“നല്ലത്! അദ്ദേഹം ജയകൃഷ്ണന്റെ കവിളില്‍ തൊട്ടു.

“കുഞ്ഞ് മിടുക്കനാണ്! മാതാപിതാക്കള്‍ ദൈവഭയമുള്ളവരാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ദിവ്യത്വം കൂടും,”

പിന്നെ അദ്ദേഹം അവന്‍റെ ശിരസ്സില്‍ കൈവെച്ചു.

“രാവിലെ ..ഈറനോടെ മഹാ മൃത്യുജ്ഞയമന്ത്രം ഉരുവിടണം ..നൂറ്റിയൊന്ന് പ്രാവശ്യം…”

അത് പറഞ്ഞതും അദ്ദേഹം പുറത്തേക്ക പോയി.

ഞാനും ജയകൃഷ്ണനും വാതില്‍ക്കലെക്ക്ചെന്നെങ്കിലും അദേഹത്തെ അവിടെയൊന്നും കാണാനുണ്ടായില്ല.

“എന്താ മമ്മി അച്ഛന്‍ പറഞ്ഞെ?”

“അച്ഛന്‍ പ്രാര്‍ഥിക്കാന്‍ പറഞ്ഞതാ മോനെ,”

“അമ്പലത്തില്‍ പോണം എന്നും പറഞ്ഞല്ലേ?”

“അതെ മുത്തെ,”

“നമുക്ക് ഇപ്പോള്‍ പോയാലോ?”

“ഇപ്പൊ ഇരുട്ടായി…”

“ഇരുട്ടുള്ളപ്പോഴല്ലേ പോണ്ടേ മമ്മി?”

“അല്ല,”

അവനെ കെട്ടിപ്പിടിച്ച് എടുതിയര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“വെളിച്ചള്ളപ്പഴാ പോണ്ടേ! ഒന്നും അറിയില്ല ചെക്കന്!”

അന്ന്‍ അത്താഴം കഴിഞ്ഞ് ജയകൃഷണന്‍ പെട്ടെന്ന്‍ ഉറക്കം വന്നു.

ഞാനവനെ അവന്‍റെ മുറിയില്‍ കൊണ്ടുപോയാക്കി.

അവനെ പുതപ്പിച്ച് തിരികെയെത്തി.

മോനെ അവന്‍റെ മുറിയില്‍ കിടത്തി നമ്മുടെ ബെഡ്രൂമിലെത്തിയപ്പോഴേക്കും പകല്‍ നടന്ന കാര്യങ്ങളോര്‍ത്ത് ഞാനാകെ വീണ്ടും കഴച്ച് പൊട്ടുന്ന അവസ്ഥയിലെത്തിയിരുന്നു.

ഉടുത്തിരുന്നതെല്ലാം ഊരിപ്പറിച്ച് കളഞ്ഞ് പൂര്‍ണ്ണനഗ്നയായി ഭ്രാന്തമായ ആവേശത്തോടെ ഞാന്‍ വിരലിറക്കാനും തടവാനും തുടങ്ങി.

ഒരുപാട് തവണ രതിമൂര്‍ച്ച സംഭവിച്ചു.

ഒന്നിലേറെ രതിമൂര്‍ച്ചകള്‍ക്ക് വിധേയമായിട്ടും എന്നിലെ ദാഹം ശമിക്കുന്നതിന് പകരം വീണ്ടും വീണ്ടും ആളിക്കത്തുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *