അവനെ കണ്ടതും ത്രേസ്യാമ്മയുടെ മുഖം വിടർന്നു. നാണമോ കാമമോ നിറഞ്ഞ അവരുടെ മുഖം ചുവന്നു തുടുത്തു
എത്ര നേരമായെന്നോ നിന്നെയും നോക്കി ഇവിടേ നിൽക്കാൻ തുടങ്ങിയിട്ട്
ത്രേസ്യാമ്മ ആവേശത്തോടെ പറഞ്ഞു
മോനാച്ചൻ പ്രേതിക്ഷയോടെ അവരുടെ അടുത്ത സംസാരത്തിന്നായി കാതോർത്തു
ടാ മോനാച്ചാ…. പെരുന്നാളിന്റെ ആദ്യ ദിവസം ഇവിടുത്തെ പിള്ളേരുടെ ഡാൻസും പാട്ടുമാ അന്ന് ഞാൻ പള്ളിയിൽ പോകില്ല. നീ രാത്രി ഒരു 9 മണി കഴിഞ്ഞു ഇങ്ങോട്ടു വരണം
മോനാച്ചൻ : അപ്പോൾ ചാക്കൊച്ചൻ ???
ത്രേസ്യാമ്മ : അങ്ങേരു പള്ളി കമ്മിറ്റിയിൽ ഉണ്ട്. പരിപാടി എല്ലാം കഴിഞ്ഞു ഒരു സമയം ആയിട്ടേ വരൂ…
മോനാച്ചൻ : മ്മ് ശെരി…
ത്രേസ്യാമ്മ : എന്താടാ പേടിയുണ്ടോ???
മോനാച്ചൻ : ചെറുതായിട്ടുണ്ട്
ത്രേസ്യാമ്മ : നീ പേടിക്കേണ്ടെടാ…പള്ളിയിലെ പാട്ടും ബഹളവും ഇവിടേ ഇരുന്നാൽ കേൾക്കാം. അതു നിൽക്കുമ്പോൾ നീ പൊക്കോ
മോനാച്ചൻ : എന്നാൽ പേടിയില്ല???
ത്രേസ്യാമ്മ : ഇതുപോലെ ഒരവസരം ഇനി കിട്ടില്ല…. ഞാൻ എത്ര ദിവസമായി കൊതിക്കുവാന്ന് അറിയാമോ????
മോനാച്ചൻ : അതിനേക്കാൾ കൊതിച്ചാ ഞാൻ നടക്കുന്നെ
ത്രേസ്സ്യാമ്മ : എന്നാ നീ പൊക്കോ…എനിക്ക് ഷാപ്പിൽ പോകണം…അപ്പോൾ സമയം മറക്കേണ്ട ഒൻപത് മണി
മോനാച്ചൻ : ഓക്കേ….
മോനാച്ചൻ അതും പറഞ്ഞു മുൻപോട്ടു നടന്നു. ഈ പെരുന്നാൾ തനിക്കു വേണ്ടി ഉണ്ടായതാണെന്ന് മോനാച്ചന് തോന്നി. അളവില്ലാത്ത സന്തോഷത്തോടെ അവൻ ഒരു മൂളി പാട്ടും പാടി നടന്നു നീങ്ങി……
(തുടരും )
കഥ ഇഷ്ട്ടപെട്ടെന്ന് വിശ്വസിക്കട്ടെ. പോരായ്മകൾ ഉണ്ടെങ്കിൽ പറയണം. അഭിപ്രായങ്ങൾ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാൻ. എന്റെ എഴുത്തിനു നിങ്ങളുടെ ഓരോ വാക്കുകൾക്കും ഊർജ്ജംപകരുവാൻ സാധിക്കും. നല്ലത് മാത്രമല്ല വിമർശനങ്ങളും പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം ശിക്കാരി ശംഭു