കണ്ണിലൂടെ പൊന്നീച്ച പറക്കുന്നപോലെ തോന്നി മോളികുട്ടിക്ക്
ടാ കഴുവേറിടെ മോനെ!!!!!
ത്രേസ്സ്യാമ്മ മോനാച്ചന്റെ നേരെ ചീറിയടുത്തു
ട്രൗസർ കേറ്റിയിട്ടോണ്ട് എഴുനേറ്റുവന്ന മോനാച്ചന്റെ പിടലിക്കാണ് അടി വീണത്
വെട്ടിയിട്ടപോലെ മോനാച്ചൻ വൈക്കോൽ കൂനയിലോട്ടു മറിഞ്ഞു വീണു.
മോളികുട്ടി ത്രേസ്യമ്മയെ കേറി പിടിച്ചു, മോളികുട്ടിയെ തള്ളിമാറ്റിയിട്ടു ത്രേസ്യാമ്മ മോനാച്ചനെ കിടന്നിടത്തുന്നു വലിച്ചെഴുനേൽപ്പിച്ചു.
ആരുമില്ലാത്ത നേരത്തു വീട്ടിൽ വന്നു അവരാതിക്കുന്നോടാ കൊച്ചുമൈരേ…
ത്രേസ്യാമ്മ മോനാച്ചന്റെ ചെവിക്കുറ്റിക്കു അടിച്ചോണ്ടു ചോദിച്ചു
മോനാച്ചൻ തറയിൽ കുത്തിയിരുന്നു പോയി.
എന്റെ പൊന്ന് അമ്മാമ്മേ!!! എന്നോട് ക്ഷമിക്കണം!!!!
മോളികുട്ടി വിളിച്ചപ്പോൾ കോപ്രാ മേടിക്കാൻ കേറി വന്നതാ….
പറ്റിപ്പോയി.. എന്നോട് ക്ഷമിക്കു ഞാനിനി ഈ വഴിക്കെ വരത്തില്ലായെ….
മോനാച്ചൻ വല്യ വായിൽ കരഞ്ഞു വിളിച്ചു
ത്രേസ്യാമ്മ അവന്റെ വായ പൊത്തി
പതിയെ കൂവട… നാട്ടുകാര് കേറി വരും
ഉള്ള മാനവും കൂടെ കളയാൻ നോക്കുന്നോ……
ത്രേസ്യാമ്മ അവനെ നോക്കി കണ്ണുരുട്ടി.
അവർക്കു കാര്യം മനസിലായി…വഴിയേ പോയ മോനാച്ചനെ കഴപ്പ് തീർക്കാൻ മോളികുട്ടി വിളിച്ചു കെട്ടിയതാണെന്ന്.
ചെത്തുകാരൻ സുകുമാരന്റെ കൂടെ പണ്ട് പുരയ്ക്കകത്തു നിന്നു പിടിച്ചപ്പോളും അവൻ പറഞ്ഞത് ത്രേസ്യാമ്മ ഓർത്തു വഴിയേ പോയ സുകുമാരനെ റൂമിൽ പാമ്പു കേറിന് കള്ളം പറഞ്ഞു വീട്ടിൽ കേറ്റി കയ്യും കാലും കാണിച്ചു കഴപ്പ് തീർത്ത മൈരത്തിയാണ്.
കുറച്ചു നാളായിട്ട് വല്യ കുഴപ്പം ഇല്ലാതെ പോയതാ എല്ലാരും പഴയതൊക്കെ മറന്നു തുടങ്ങിയതാ ഇതിനി നാട്ടിലറിഞ്ഞാൽ ഇവളീ വീട്ടിൽ കെട്ട ചരക്കായി ഇരിക്കാത്തെയുള്ളൂ.
ത്രേസ്യാമ്മ മോനാച്ചനെ സൂക്ഷിച്ചു നോക്കി, കരഞ്ഞു മുഖമെല്ലാം തടിച്ചിട്ടുണ്ട് ചെറുക്കന്റെ.