മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]

Posted by

ബ്ലൗസിന് മുകളിൽ കൂടെ മുലകളെ നല്ലപോലെ പിഴിഞ്ഞതും സിന്ധു കരയാൻ തുടങ്ങി. ആ പെരും മുലകൾ അവന്റെ കയ്യിൽ ഒതുങ്ങുന്നുണ്ടായിരുന്നില്ല. ദീപു പക്ഷെ പിണക്കം മാറിയപോലെ ചിരിച്ചുകൊണ്ട് സിന്ധുവിനെ ബെഡിൽ കെട്ടിപിടിച്ചുകൊണ്ട് ഉരുണ്ടു.
“ഏട്ടനിപ്പോ വരും!”
“ങ്ങും വണ്ടിയുടെ ശബ്ദം കേൾക്കുമ്പോ പൊയ്ക്കോ!”
“കാടാമ്പുഴ പോകാൻ നീ വരില്ലേ?”
“വരാം!”
“ഏട്ടത്തി എന്റെ കൂടെയിരിക്കുമോ ബസിൽ?”
“അതിനു നിന്റെ ഫ്രെണ്ട്സ് കൂടെയുണ്ടാവില്ലേ?”
“അത് സാരമില്ല, ലിസ്റ് സീറ്റിൽ ഇരിക്കാം.”
“ഏട്ടനെന്തായാലും കാറിൽ ആയിരിക്കും കമ്മറ്റിക്കാരുടെ കൂടെ!”
“എല്ലാം അറിഞ്ഞു വെച്ചിരിക്കയാണല്ലേ.”
“കഴിഞ്ഞ കൊല്ലം ഗുരുവായൂർ പോയത് ഓർമയില്ലേ?”
“അന്ന് ഞാൻ തനിച്ചാ ഇരുന്നത്?”
“സോറി ഏട്ടത്തി! ഏട്ടത്തി എന്റെ ബെസ്റ്റ് ഫ്രണ്ടാ.”
“ഫ്രണ്ട് മാത്രമാണോ?”
“ങ്‌ഹും!”
“പിന്നെ?”
“എന്റെ കാമുകിയാ…”
“അയ്യടാ….! കിടന്നോ ഞാൻ പോവാ, മുടി ചീകണം.”
അടുത്ത ദിവസം ദീപു രാവിലെ തന്നെ ഫ്രെണ്ട്സിനെ കാണാനും മറ്റുമായി നടപ്പായിരുന്നു. വെള്ളമടിക്കാനുള്ള പരിപാടിയുണ്ടെങ്കിലും ഏട്ടത്തി കൂടെയുള്ളത് കൊണ്ട് അവനതിൽ നിന്നെല്ലാം ഒഴിവായി എന്ന് പറയാൻ ആണ് അവരുടെ കൂടെ പോയത്. ഫ്രെണ്ട്സ് ആദ്യമൊന്നും സമ്മതിച്ചില്ല, പിന്നെ ഏട്ടത്തിയമ്മ ബേസിൽ അവരുടെയൊപ്പം ഇരിക്കാമെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.
വൈകീട്ടാവുംവരെ, ദീപുവിന് ആവേശം കൊണ്ട് ഇരിക്കപ്പൊറുതിയില്ലായിരുന്നു. അശോകൻ ദീപുവിനോട് പറഞ്ഞു ഫ്രെണ്ട്സ് ന്റെ കൂടെ അലമ്പാക്കാനൊന്നും നിൽക്കണ്ട എന്ന്. ദീപു അതിനു അതെയെന്നും മൂളി. വല്യമ്മയുടെ അടുത്തിരുന്നോ ട്ടോ എന്ന് സിന്ധുവിനോടും അശോകൻ പറഞ്ഞപ്പോൾ. “വേണ്ട ഏട്ടാ വല്യമ്മ കൂർക്കം വലിച്ചിട്ട് ഉറങ്ങാൻ സമ്മതിക്കില്ല. ഞാൻ ആരുടെയെങ്കിലും കൂടെ ഇരുന്നോളാം” എന്ന് സിന്ധു പറഞ്ഞു. അധികം വൈകാതെ അമ്പലത്തിന്റെ അടുത്ത് ഉള്ള മുഖമണ്ഡപത്തിൽ അരികിൽ ടൂറിസ്റ്റു ബസ് വന്നു നിന്നു. ഓരോരുത്തരായി കയറുകയും ചെയ്തു.
അശോകൻ കരുതിയ പോലെ കാറിൽ തന്നെ ആയിരുന്നു. കമ്മിറ്റിക്കാരും ഒപ്പമുണ്ട്, അവരതിനകത്താകെ വെള്ളമടിയും പാട്ടുമായിരുന്നു. ദീപുവിന്റെയൊപ്പം അവസാനത്തെ സീറ്റിനു മുൻപിൽ രണ്ടു പേര് മാത്രം ഇരിക്കുന്ന സീറ്റിൽ ആയിരുന്നു സിന്ധു. ദീപു ബുദ്ധിപൂർവം സിന്ധുവിനെ ജനലിന്റെ അരികിൽ ഇരുത്തി.
അവളുടെ മനസിലും ആ രാത്രി അവനുമായി ആസ്വദിക്കണം എന്ന് മനസിലുറപ്പിച്ചിരുന്നു. ഉച്ച സമയം പതിവിലും കൂടുതൽ അവളുറങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *