“ഇല്ലാ… കണ്ടില്ലാ…” അകലെ നിന്നും അല്ലിയെ അടിമുടിനോക്കി വൈദ്യര് പറഞ്ഞു..
ചുവപ്പ് ബ്ലൗസും അതെ നിറതോട്കൂടിയ ഒരു ദാവണി ആയിരുന്നു വേഷം. ” വാ കയറി ഇരിക്കൂ വൈദ്യരെ” എന്ന് വൈദ്യരുടെ നോട്ടം മനസ്സിലാക്കിയ അല്ലി പയ്യെ മാങ്ങ പറിക്കൽ നിർത്തി ഉമ്മറത്തേക്ക് ചൂണ്ടി പറഞ്ഞു.
ഭാര്യ മരിച്ചിട്ട് വർഷങ്ങൾ ആയി, രണ്ട് മക്കൾ ഉള്ളത് വിദേശത്ത് ഡോക്ടർ ആണ്. വയറു അല്പം ചാടിയ, തലയിൽ ചെവിയുടെ ഇരു വശത്തും നെഞ്ചിലും അല്പം മാത്രം നരച്ച മുടിയും, മീശയും താടിയും ഒട്ടും ഇല്ലാത്ത ഇരുനിറത്തിൽ അല്പം വണ്ണത്തിൽ ഉള്ള ഒരാളായിരുന്നു വൈദ്യര്. പ്രായത്തിൻ്റെ എന്നോണം ശരീരത്തിലെയും മുഖത്തും ചുളിവുകൾ വീണിരുന്നു. ഒരു വെള്ള കസവു മുണ്ടും തോളിൽ ഒരു തോർത്തും മാത്രം ആയിരുന്നു വേഷം,
“എങ്ങനെ ഉണ്ടായിരുന്നു അന്ന്”? വരാന്തയിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്ന് വൈദ്യർ തൂണും ചാരി നിൽക്കുകയായിരുന്ന അല്ലിയോട് ചോദിച്ചു. അല്പം മടിച്ചാണെകിലും ഒരു മൂളൽ മാത്രം ഉത്തരമായി നൽകി അവൾ.
“ഞാനൊരു ലെഹ്യം തരാം ശരീരം ഒന്നുകൂടെ പുഷ്ടിമ വെക്കട്ടെ കേട്ടോ”.
വീണ്ടും അവൾ ഒരു മൂളൽ മാത്രം നൽകി. വൈദ്യരുടെ വരവിൻ്റെ ഉദ്ദേശം പറയാതെ തന്നെ അല്ലി മനസ്സിലാക്കിയിരുന്നു. അത്കൊണ്ട്തന്നെ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. നാണംകൊണ്ട് മുഖം ചുവന്നു തുടുത്തിരുന്നു. ഇരുപത് വയസ്സ് ആകുന്നതെ ഉണ്ടായിരുന്നുള്ളൂ അവൾക് പക്ഷെ ശരീരത്തിൽ അളവുകൾ എല്ലാം ബ്ലൗസിൽ എടുത്ത് നിന്നിരുന്നു.
“അയ്യോ ഞാൻ മറന്നു കുടിക്കാൻ ഒന്നും എടുതില്ലാലോ ഇവിടെ വരെ വന്നിട്ട്” അല്ലി അടുക്കളയിലേക്ക് ഇതും പറഞ്ഞു വേഗം നടന്നു. അടുക്കളയിൽ ഉണ്ടായിരുന്ന മൊരെടുത്ത് സംഭാരമാക്കൻ തുടങ്ങി.
അടുത്തൊന്നും വീടുകൾ ഇല്ലാത്തത് വൈദ്യരെ ധൈര്യവാനക്കി. കസേരയിൽ ഇരിപ്പ് ഉറക്കത്ത വൈദ്ധ്യർ പതിയെ എഴുന്നേറ്റ് വീടിൻ്റെ ഉള്ളിലേക്ക് കയറി, അയാളുടെ വരവ് അടുക്കളയിൽ നിന്നും അല്ലി കാണുന്നുണ്ടായിരുന്നു. അയ്യോ വൈദ്യരെ ആരേലും കാണും… കട്ടിള പടിയിൽ സംഭാരവുമായി നിൽക്കെ ചോദിച്ചു…
ഇവിടെയിപ്പോ ആരു വരാനാ….?
അച്ഛൻ വരും..
ഏയ് അച്ഛൻ മാടമ്പിള്ളിയിലേക്ക് പോയേക്കാ കുട്ട്യേ….