സുഹൃത്തിന്റെ മകൾ ജ്വാല [Sojan]

Posted by

അധികം അവളെ ചുഴിഞ്ഞ് നോക്കാൻ എന്റെ മനസനുവദിച്ചില്ല, എന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ്, പോരാത്തതിന് അന്യനാടും, ഞാനാണ് ലോക്കൽ ഗാർഡിയൻ എന്ന് സതീശൻ എഴുതിക്കൊടുത്തിരിക്കുന്നത്. വേലി തന്നെ വിളവു തിന്നുകയോ? ലജ്ജാവഹം.
അങ്ങിനെ ആ വിഷയം വിട്ടു.

ഇടയ്‌ക്കെല്ലാം ജ്വാല എന്നെ വിളിക്കുകയും, ഞാൻ തിരിച്ചു വിളിക്കുകയും ചെയ്തു.
പഴയ ഫോൺ മാറ്റി പുതിയത് വാങ്ങുക, പ്രൊജറ്റുകൾക്ക് പ്രിന്റ് എടുത്ത് കൊടുക്കാൻ എന്റെ ഓഫീസിൽ നിന്നും സഹായിക്കുക എന്നിങ്ങിനെ ചില്ലറ ജോലികൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ഒരു ദിവസം ജ്വാല എന്നെ അത്യാവശ്യമായി കാണെണം എന്നു പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചിട്ട് അത് പറയുന്നില്ല.

‘അങ്കിളിന് പറ്റുമെങ്കിൽ ഇവിടം വരെ ഒന്ന് വരുമോ, അച്ഛനെ വിളിക്കുകയൊന്നും വേണ്ട, എനിക്ക് ചിലത് പറയുവാനുണ്ട്..’ എന്നെല്ലാമാണ് പറഞ്ഞത്.

ഞാൻ ചെന്ന് കാണുമ്പോൾ ഒരു കാപ്പിക്കടയിൽ കൂട്ടുകാരിയോടൊപ്പം നിൽപ്പുണ്ട്.
തെല്ല് പരിഭ്രമിച്ചിരുന്ന ഞാൻ സ്വൽപ്പം ഗൗരവത്തിൽ തന്നെ എന്താണ് കാര്യം എന്നന്വേഷിച്ചു.
കൂട്ടുകാരിയും ജ്വാലയും കൂടി എന്നെ അറിയിച്ച കാര്യങ്ങൾ ഇപ്രകാരമായിരുന്നു.
ജ്വാലയുടെ ഒരു ഫോൺ കളഞ്ഞു പോയി. അച്ചനെ അറിയിക്കാൻ വയ്യ, അതിനാൽ അവൾ കൈയ്യിലുണ്ടായിരുന്ന തീരെ ചെറിയ ഒരു മോതിരം പണയം വച്ച് പുതിയ ഫോൺ വാങ്ങിച്ചു.

 

പിന്നീട് എപ്പോഴോ മോതിരം എടുക്കാനായി പേയിഗ് ഗസ്റ്റായി കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീയോട് പണം കടം വാങ്ങി. അപ്പോഴേക്കും തുക എണ്ണായിരം അടുത്തത്തി. ആ കൂട്ടുകാരി ഈ മാസം അവസാനം ജോലി അവസാനിപ്പിച്ച് ഫോറിന് പോകുകയാണ്, അവൾക്ക് കല്യാണവുമാണ്. പണം പിന്നാലെ മതി എന്ന് അവർ പറയുന്നുണ്ട്, എന്നാൽ അത് മര്യാദയല്ലല്ലോ? മോതിരം ഇനി പണയം വച്ചാൽ അത്രയും പണം കിട്ടില്ല.
അച്ഛനോട് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നു. അങ്കിൾ ഈ മോതിരം പണയം വച്ച് , ബാക്കി കൂടി ചേർത്ത് തരണം.

 

ഏതാണ്ട് ഇതാണ് രക്‌നച്ചുരുക്കം.
ഞാൻ അവളെ നോക്കി, ഒരാളോട് കടം ചോദിക്കുന്ന ചമ്മലൊന്നും മുഖത്തില്ല, മറിച്ച് സ്വന്തം ഒരാളോടെന്ന പോലാണ്.

‘അങ്കിളിത് അച്ഛനോട് പറയുകയും ചെയ്യരുത്’ എന്ന് ആദ്യം തന്നെ ജ്വാല പറഞ്ഞിരുന്നു.
ഹും – ജ്വാലയെ മാറ്റി നിർത്തിയാലും കൂടെയുള്ള ആറ്റൻ പീസിനെ വളയ്ക്കാൻ ഈ സാഹചര്യം മുതലാക്കാം എന്ന് എനിക്ക് തോന്നി.

ഞാൻ ആ മോതിരം വാങ്ങിച്ചു. വേണമെങ്കിൽ അത് വാങ്ങാതെ തന്നെ പണം കൊടുക്കാമായിരുന്നെങ്കിലും അങ്ങിനൊരു പിടിയുള്ളതാണ് നല്ലത് എന്ന് തോന്നി.

‘മോൾ ഇവിടെ തന്നെ ഇരുന്നോ ; വേണമെങ്കിൽ ഒരു കാപ്പി കൂടി കുടിച്ചോ ; ഞാനിപ്പോൾ വരാം.’ എന്നും പറഞ്ഞ് ഇറങ്ങി , അടുത്ത് ഉള്ള എ.ടി.എം ൽ കയറി 8500 രൂപ എടുത്ത് അവൾക്ക് കൊടുത്തു.
എണ്ണിയപ്പോൾ 500 രൂപ കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *