എല്ലാ ദിവസത്തെയും പോലെ ക്ലാസ് കഴിഞ്ഞു.
എല്ലാവരും തിരിച്ചു പോരുവാനായി വണ്ടിയിൽ കയറി.
മിസ്ട്രസ് ജോമോൻ സാറിന്റെ കയ്യിൽ നിന്ന് കീ വാങ്ങണം.
ജിനു ഗായത്രിയോട് പറഞ്ഞു.
ഓഹ്
….ഞാനത് മറന്നു ഓർമ്മിപ്പിച്ചത് നന്നായി..
എന്തു കീ അപർണ ചോദചു.
ഇന്നലെ രാത്രി സാർ വന്നായിരുന്നു അപ്പോൾ എങ്ങനെയോ സാറിന്റെ കയ്യിൽ ആയിപ്പോയി.
അത് സാറിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ.
ഇത്ര ധൃതിപിടിച്ച് അത് വാങ്ങിക്കൊണ്ടുവന്നാലും ലോക്ക് ഓപ്പൺ ചെയ്യില്ലല്ലോ,
പിന്നെ എന്തിനാണ്… ജ്യോതിക പറഞ്ഞു.
എന്നാലും അത് എന്റെ കയ്യിൽ ഇരിക്കട്ടെ.
നിങ്ങൾ ഇറങ്ങിക്കോളൂ ഞാൻ പോയി വാങ്ങിക്കൊണ്ടു വന്നോളാം.
എന്ന്നാ ശെരി ഞങ്ങങ്ങു അവിടെ കുറച്ചു പണി ഉണ്ട്.
ജിനു ഒഴികെ എല്ലാവരും പോയി.
എടാ നീ ഇവിടെ വെയിറ്റ് ചെയ്യൂ ഞാൻ ജോമോൻ സാറിനെ അന്വേഷിക്കട്ടെ.
ഗായത്രി അതും പറഞ്ഞു സ്റ്റാഫ് റൂമിന അടുത്തുള്ള റൂമിലേക്ക് സാറിന് അന്വേഷിച്ച് നടന്നു.
സമയം ഒത്തിരി ആയി.
ഗായത്രി ഇതുവരെ തിരിച്ചുവന്നില്ല.
നേരം പതുക്കെ ഇരുട്ടിത്തുടങ്ങി. കോളേജ് നിന്ന് അവസാനത്തെ സ്റ്റാഫും പോയി.
ഇനി ആകെ അവിടെ ഉള്ളത് ജോമോൻ സാറിന്റെ വണ്ടി മാത്രം.
ജിനു ഗായത്രി പോയ വഴിയെ നടന്നു.
സ്റ്റാഫ് റൂം പൂട്ടിയിട്ടിരിക്കുകയായിരുന്നു.
അവൻ കോളേജിന്റെ നീണ്ട ഇടനാഴിയിലൂടെനടന്നു.
ആകെ അവന്റെ കാലടിയുടെ ശബ്ദം മാത്രം കേൾക്കാം.
ഗായത്രി ഇത് എവിടെ പോയിരിക്കാം.
അവൻ സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു.
ഗായത്രിയെ പേര് വിളിച്ച് അന്വേഷിക്കാൻ അവൻ മടിച്ചു. അവൻ മെല്ലെ ഓരോ ക്ലാസ് മുറിയും തുറന്നുനോക്കിക്കൊണ്ടിരുന്നു.
അവൻ മൂന്നാമത്തെ നിലയിലേക്ക് കയറി.
ഇവിടെയും കണ്ടില്ലെങ്കിൽ അവൾ എവിടെ പോയിരിക്കാം.
അവൻ മൂന്നാമത്തെ നിലയിലെ ഇടനാഴിയിലൂടെ നടന്നു. ഓരോ ജനലും വാതിലും അവൻ തുറന്നു നോക്കി.
സുഖം കൊണ്ടുള്ള ശിൽകാരശബ്ദം അവൻ പതിയെ കേട്ട് തുടങ്ങി.