ചെണ്ടമേളം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും കുഞ്ഞ് കരയാൻ തുടങ്ങി.അമ്മക്കും വിജയമ്മയുടെ അമ്മയ്ക്കും കുറച്ചു കൂടി മേളം കേൾക്കണമെന്നുണ്ടായിരുന്നു.വിനയനെയും കൂട്ടി വീട്ടിലേക്കു മടങ്ങാമെന്നു വിജയമ്മ പറഞ്ഞു. രണ്ടു പേരും വീട്ടിലേക്കു തിരിച്ചു. വിസ്തരിച്ച് ഒരു കളി കൂടി കളിച്ചു.
പിറ്റേന്ന് പുലർച്ചെ മറ്റുള്ളവർ എഴുന്നേൽക്കും മുൻപേ ഉണർന്ന് വിജയമ്മ വിനയന്റെ മുറിയിലെത്തി.അവന്റെ അരക്കെട്ടിൽ കയറി ഇരുന്നു ഒരു കളി കളിച്ചു കൊടുത്തു.
” ഇത് നമ്മുടെ ആദ്യ സമാഗമത്തിന്റെ ഓർമ്മക്ക്” അവർ പറഞ്ഞു . അന്ന് വിജയമ്മയും അമ്മയും അവരുടെ നാട്ടിലേക്ക് മടങ്ങി .
തിരിച്ചെത്തിയ വിജയമ്മയിലെ മാറ്റങ്ങൾ രാജൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു മാസം പിന്നിട്ടപ്പോൾ അവൾ ഗർഭിണി ആണെന്ന് അയാൾക്ക് മനസ്സിലായി. ആ പയ്യൻ തന്നെ ആവും എന്ന് ഓർത്തു. പക്ഷെ അയാൾ അവളോടൊന്നും ചോദിച്ചില്ല. അവളൊന്നും പറഞ്ഞതുമില്ല. അയാളുടെ അസുഖം കൂടി വരികയാണ്.
ഒരു ദിവസം അയാൾ പറഞ്ഞു ” നീ പറഞ്ഞില്ലെങ്കിലും നീ വീണ്ടും ഗർഭിണിയാണെന്ന് എനിക്ക് മനസിലായി. നിന്നെ ഞാൻ ഒരിക്കലും കുറ്റ പ്പെടുത്തുകയുമില്ല. മാത്രമല്ല രണ്ടു കുട്ടികളുടെയും അച്ഛൻ ഒരാൾ എന്നും ഞാനൂഹിക്കുന്നു. അത് നിന്റെ സ്വഭാവ മഹിമ. പക്ഷെ ഇത് മൂടി വെക്കേണ്ട. ഞാൻ മരിക്കും മുൻപേ എല്ലാരും അറിഞ്ഞോട്ടെ.ഇല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും.”അങ്ങിനെ വിജയമ്മ വീണ്ടും ഗർഭിണി ആയ കാര്യം കുടുംബാംഗങ്ങൾ സന്തോഷ പൂർവ്വം അറിഞ്ഞു.
ആ മെയ് മാസം രാജൻ മരണപ്പെട്ടു.വിജയമ്മയുടെ .അമ്മ വിളിച്ചറിയിച്ചത് പ്രകാരം വിനയനും അച്ഛനും അമ്മയും അവിടം സന്ദർശിച്ചു. അവരെ കണ്ട വിജയമ്മ വാവിട്ടു കരഞ്ഞു. വിനയന്റെ അമ്മ അവളെ ആശ്വസിപ്പിച്ചു.
വിനയന്റെ പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നു. ഇനി ബി എഡ് നു ചേരണം. അതിനു അപേക്ഷിക്കാനുള്ള സമയമാണ്. അപ്പോഴാണ് ഒരു ദിവസം വിജയമ്മയുടെ ഫോൺ വന്നത്. വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നെന്നും ഒന്ന് വന്ന കാണാൻ പറ്റുമൊ എന്നും അവർ ചോദിച്ചു. അവരുടെ ശബ്ദം ക്ഷീണിത മായിരുന്നു. ഒരു ചൊടിയും പ്രസരിപ്പും ഒന്നുമില്ലാതെ. അവരുടെ ദുഃഖ ഭാവം വിനയനെ തളർത്തി കളഞ്ഞു. യൂണിവേഴ്സിറ്റിയുടെ കാര്യവും ഒരു കൂട്ടുകാരന്റെ കാര്യവും ഒക്കെ പറഞ്ഞ് വിജയമ്മയുടെ നാട്ടിലുള്ള ഒരു ബി എഡ് കോളേജിലേക്കാണ് അപേക്ഷ നൽകിയത്. അവിടെ അഡ്മിഷൻ കിട്ടുകയും ചെയ്തു. ചേർക്കാൻപോയ നേരം വിജയമ്മയുടെ വീട്ടിലും കയറി. അവനു താമസിക്കാൻ ഒരു ഹോസ്റ്റൽ നോക്കണമെന്ന് പറഞ്ഞപ്പോൾ വിജയമ്മ അപർഞ്ഞു. “ഇവിടെയിപ്പോൾ ഞാനും അമ്മയും മാത്രമേയുള്ളൂ. വിനയന് ഇവിടെ മുകളിലെ നിലയിൽ താമസിക്കാം”