“അങ്ങിനെയാണോ? എന്നാൽ നീ ആ പച്ചക്കറി ഒന്ന് മുറിച്ചിട്ടോ .കൈ മുറിയാതെ സൂക്ഷിക്കണേ.”
പണ്ട് കാലിൽ ഉണ്ടായ ഒരു മുറിവാണ് വിജയമ്മയുമായുണ്ടായ കളിക്ക് നിമിത്തമായത് എന്നവൻ ഓർത്തു. പച്ചക്കറി നുറുക്കുന്നതിനിടയിൽ വിരൽ ചെറുതായൊന്നു മുറിച്ചാലോ?അമ്മായി വിരലിൽ മരുന്ന് വെച്ച് കെട്ടുമ്പോൾ അവരെ ചേർത്ത് പിടിച്ച്…….. വേണ്ട .അതൊന്നും ശരിയാവില്ല. വാചകമടിച്ചു തന്നെ വീഴ്ത്താൻ പറ്റുമോന്നു നോക്കാം.
പച്ചക്കറി മുറിച്ചിടുന്നതിനിടയിൽ അവൻ അമ്മായിയുമായി കൊച്ചു വർത്തമാനങ്ങൾ പറഞ്ഞിരുന്നു. അമ്മാവന്റെ ജോലിയെ പറ്റി, ഗായത്രിയുടെ പഠിപ്പ്, അമ്മായിയുട ഹോബികൾ അങ്ങിനെ. അതിനിടക്ക് അവൻ ചോദിച്ചു.
“അമ്മായിക്ക് ഒരു കുട്ടി കൂടെ വേണ്ടേ?ഗായത്രി കല്യാണം കഴിഞ്ഞ് പോയാൽ പിന്നെ അമ്മായിക്കാരാ കൂട്ടിനു?”
“അതിനു അവളെ നീയല്ലേ കല്യാണം കഴിക്കുക.അപ്പോൾ നിങൾ രണ്ടുപേരും എനിക്ക് കൂട്ടായി ഉണ്ടാകുമല്ലോ.” അവരുടെ ശബ്ദം ചെറുതായി ഇടറിയിരുന്നു.
“അതിപ്പോ കല്യാണം കഴ്ഞ്ഞില്ലെങ്കിലും ഗായത്രിക്കൊപ്പം അമ്മായിക്ക് കൂട്ടായി ഞാനുണ്ടാകും.എന്നാലും ഒരു കുട്ടി കൂടി വേണമെന്ന് അമ്മായിക്ക് ആഗ്രഹമില്ലേ?”
“ആഗ്രഹിച്ചിട്ടെന്താ കാര്യം?ദൈവം കനിയാണ്ടെ?”
“ദൈവത്തിനെ കുറ്റം പറയണ്ട.അമ്മാവന്റെയും അമ്മായിയുടെയും തമ്മിൽ ചേരാത്ത എന്തോ ഒന്നുണ്ട്. അതിനു ഒരു ഇൻജെക്ഷൻ എടുക്കേണ്ടിയിരുന്നു എന്നൊക്കെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്.”
“നിന്റെ അമ്മാവന് അതൊക്കെ നോക്കാൻ എവിടെയാ നേരം.മൂപ്പർക്ക് ജോലിജോലി എന്നൊരു വിചാരം മാത്രം .അല്ലാത്തപ്പോൾ ഏതു നേരവും എഴുത്തും വായനയു.. പിന്നെ എന്ത് കാര്യവും ജ്യോൽസ്യന്‍ പറയുമ്പോലെയെ ചെയ്യൂ. ഞങ്ങളുടെ രണ്ടു കുട്ടികൾ പോയശേഷം പ്രതേകിച്ചും.”
അത് പറഞ്ഞപ്പോൾ അമ്മയിയുടെ കണ്ണിൽ നിന്ന് വെള്ളം കുടുകുടാ ഒഴുകാൻ തുടങ്ങി.ഇതുതന്നെ തൻ കാത്തിരുന്ന അവസരം.
“അയ്യേ,അമ്മായീ കരയല്ലേ” അവൻ അവരുടെ അടുത്തേക്ക് നീങ്ങി അവരുടെ കണ്ണീർ തുടച്ചു. അവരെ തന്നോട് ചേർത്ത് പിടിച്ചു.
“നിനക്കറിയോ ,എന്റെ രണ്ടു കുട്ടികൾ പോയപ്പോഴും നിന്റെ അമ്മാവൻ അടുത്തുണ്ടായിരുന്നില്ല. നിന്റെ അച്ഛനും അമ്മയും കൂടിയാണ് എന്നെ ആശുപത്രിയിൽ കൊണ്ട് പോയത്.ആദ്യത്തെ പ്രസവം കഴിഞ്ഞ ശേഷം ആ മനുഷ്യന് എന്നെ പറ്റി അത്രയേ ചിന്തയുള്ളു.പിന്നെ അയാൾക്ക് വേണമെന്ന് തോന്നുമ്പോൾ …….’ അവർ പാതിക്കു നിർത്തി.
“എനിക്കൊരു മോളുണ്ട് .പിന്നെ മോനായി നീയും.അതുമതി” ഇതുംപറഞ്ഞു അവർ അവന്റെ പിടിവിടര്‍ത്തി തന്റെ ജോലി തുടർന്നു.പാളിപ്പോയ തന്റെ പദ്ധതിയിൽ വിഷണ്ണനായി വിനയനും.