“Hmm, ശരി വരാൻ പറയൂ.. ” ഒട്ടുമിഷ്ടമില്ലാതെ സൂസൻ പറഞ്ഞു.
“May I come in, Madam?”
“Yes.”
“Take your seat.”
അകത്തേക്കു വന്ന ആള് ഒരു നന്ദി പോലും പറയാതെ സീറ്റിലേക്കിരിക്കുന്നതു കണ്ട് രാവിലെ പറഞ്ഞതിൻ്റെ ബാക്കി കൊടുക്കാമെന്നു കരുതി വന്ന ആളിൻ്റെ മുഖത്തേക്ക് നോക്കിയ സൂസൻ കിടുങ്ങിപ്പോയി.
“ബിബിൻ …” സൂസൻ്റെ വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി.
“നീയെങ്ങനെയെടാ ചെറുക്കാ ഇവിടെ?! എന്താ ഞാനീ കാണുന്നത്, എൻ്റെ സന്തോഷം ഞാനാരോടാ ഒന്നു പറയുക.”
സൂസൻ്റെ മുഖത്തേക്കു തന്നെ നോക്കി ഇരിക്കുവാരുന്നു ബിബിൻ .
“ഡാ, ഒരു മിനിറ്റേ. ഞാനൊന്ന് സെറ്റാവട്ടെ, നമുക്ക് വീട്ടിലേക്ക് പോകാം.”
സൂസൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
“ഡാ, പറ. നീയെങ്ങനെ ഇവിടെത്തി?” ഓഫീസിൽ നിന്നിറങ്ങിക്കൊണ്ട് സൂസൻ ചോദിച്ചു.
“ആവശ്യം സൃഷ്ടിയുടെ മാതാവാണെന്നല്ലേ ജോണി സിൻസും വാലന്റീന നാപ്പിയും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞത്.”
“ഹഹഹ, അതു കൊള്ളാം. പറയെടാ ചെക്കാ.”
സൂസൻ തൻ്റെ പ്രായം പോലും നോൽക്കാതെ കൊഞ്ചുകയായിരുന്നു ബിബിനോട് .
അവസാനം അവൻ ഇന്നലെ മുതൽ നടന്ന സംഭവങ്ങൾ മുഴുവനും പറഞ്ഞു.
“കൊള്ളാല്ലോടാ ചെക്കാ നീ. ഞാനും സത്യത്തില് നിന്നെ കോൺടാക്ട് ചെയ്യാനൊരു വഴിയുമില്ലല്ലോന്നോർത്ത് വിഷമിച്ചു പോയി.”
“അപ്പോ എങ്ങനാ, താഴ്ത്തിത്തരാന്ന് ഇന്നലെ പറഞ്ഞ കൊണ്ടാ ഞാനിത്രേം ദൂരം വന്നത്?”
“ആരു പറഞ്ഞു താഴ്ത്തിത്തരാന്ന്, വേണേൽ കൈയീപിടിച്ച് കളയെടാ ചെറുക്കാന്നാ ഞാൻ പറയാൻ വന്നത്.”
അപ്പോഴേക്കും കാർ സൂസൻ്റെ വീട്ടിലേക്ക് കയറിയിരുന്നു. പോർച്ചിലെ ബൊലീറോ കണ്ട് സൂസനൊന്ന് ഞെട്ടി.
“അയ്യോ ഇങ്ങേര് പോയില്ലേ? സാധാരണ ഇന്നത്തെ ദിവസം പോവേണ്ടതാണല്ലോ എസ്റ്റേറ്റിലേക്ക്.”
സൂസൻ ഒന്നുമാലോചിക്കാതെ വന്ന സ്പീഡിൽ തന്നെ വണ്ടി റിവേഴ്സ് എടുത്ത് കുറച്ചു മാറ്റിയിട്ടു. എന്നിട്ട് ഫോണെടുത്ത് ആരോടോ സംസാരിച്ചു.
വണ്ടി സ്റ്റാർട്ട് ചെയ്ത് ഏകദേശം ഒരു 15 കിലോമീറ്റർ കഴിഞ്ഞപ്പോൾ കാർ ഒരു മൺറോഡിലേക്ക് കയറി. ഒരു പുരാതന തറവാടിനു മുന്നിൽ കാർ നിന്നു.
“ഇതേതാ സ്ഥലം?”
“ബാ, ഇറങ്ങ് പറയാം.”
ബിബിൻ പുറത്തിറങ്ങി ചുറ്റും നോക്കി. നല്ല പച്ചപ്പാർന്ന പ്രദേശം. അങ്ങു ദൂരെ സഹ്യനെയും കാണാം.