നിതംബേശ്വരി [കൊമ്പൻ]

Posted by

സിന്ധു ചെറിയമ്മയും മഞ്ജു ചെറിയമ്മയും വീടിന്റെ ഉമമർത്തു ഉണങ്ങിയ നെല്ല് പറകൊണ്ടളന്നു ചാക്ക്കളിൽ  ആക്കുന്ന നേരം എന്റെ ബൈക്കിലെ വരവ് കണ്ടതും അവർ മൂക്കത്തു വിരൽ വെച്ചു.

കുട്ടിപട്ടാളവുമായും മുറ്റത്തു ബൈക്കിൽ ചുറ്റുന്ന നേരം മുകളിലെ ജനലിൽ നിന്നും ചെറിയമ്മ നോക്കി ചിരിച്ചു. ചെറിയമ്മയെ താഴേക്ക് കൈകാട്ടി വിളിച്ചുകൊണ്ട് ഞാൻ ചിരിച്ചു. ചെറിയമ്മ ഓടി വന്നതും പിള്ളേരെ ഞാൻ താഴെയിറക്കി ചെറിയമ്മയെ കൊണ്ട് ആൽത്തറ വരെയൊന്നു പോയി. നിള റെയിൽ പാലത്തിന്റെ അടിയിലും ചെന്നു കുറച്ചു നേരം ഇരുന്നു.

രാത്രി വിയർപ്പൊഴുക്കാൻ ഞങ്ങൾ മറന്നില്ല. പിരിയുമെന്നു ഉറപ്പുളളതിനാൽ ബാക്കിവെക്കാതെയുള്ള പ്രണയ ചേഷ്ടകളും കൊഞ്ചലും കിന്നാരവും ഞങ്ങൾ ആ നാലുചുവരുകൾക്കുള്ളിൽ നിര്‍ലോഭം ഒഴുക്കികൊണ്ടിരുന്നു. ഒടുക്കം ചെറിയമ്മ  ബാംഗ്ലൂർക്ക് പോകുന്ന ദിനമെത്തി. എന്നെ കെട്ടിപിടിച്ചു എല്ലാരുടെമുന്നിലും കരഞ്ഞപ്പോഴും ചുറ്റും കൂടിയിട്ടുള്ള കുട്ടിപട്ടാളത്തിനും മുത്തശ്ശിക്കും ചെറിയമ്മമാർക്കും അതിന്റെ അർഥം വാത്സല്യം എന്നായിരിക്കുമെന്നു ധരിക്കുമ്പോളും, അതിന്റെ യഥാർത്ഥ അര്‍ഥം ഞങ്ങൾക്ക് മാത്രമേ അറിയാമായിരുന്നുള്ളു.

(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *