ചുരുക്കം പറഞ്ഞാൽ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയിലായി ഞാൻ…
എന്തായാലും ആശുപത്രിയിൽ എനിക്ക് ചുറ്റും ഒരു സഹായ ഹസ്തങ്ങളുടെ ശക്തമായ വലയം തന്നെ സൃഷ്ഠിച്ചിരുന്നു എന്റെ ചങ്കുകൾ….അത് കൊണ്ട് കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിഞ്ഞ് പോയി.
പ്രജീഷിന്റെ മമ്മിയുടെ നിസ്വാർത്ഥ സഹായവും സഹകരണവും ഒത്തിരി ബുദ്ധിമുട്ടുകളെ ഒഴിവാക്കി തന്നു… രാത്രി കാലങ്ങളിൽ കൂടെ നിൽക്കാൻ ഓരോ ദിവസവും രണ്ടും പേരെന്ന കണക്കിന് എല്ലാവരും കൂടെ ഉണ്ടായിരുന്നു…
എനിക്ക് ചന്തി കഴുകി തരാൻ പോലും അവരിൽ ആർക്കും മടിയില്ലായിരുന്നു മറ്റൊരു സത്യം.
എങ്കിലും അവരുടെ അഭാവത്തിൽ ആശുപത്രിയിലും പിന്നീട് വീട്ടിലും എന്നോടൊപ്പം, എന്നോട് ഒത്തിരി സ്നേഹവും സഹകരണവും കാട്ടിയ ദീപുവിനോട് സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടവും വാത്സല്യവും , സ്നേഹവും കടപ്പാടും ഒക്കെ തോന്നി.
ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട അവളെ സ്നേഹിക്കാനും, അവളോട് വാത്സല്യം കാണിക്കാനും സ്വന്തം അമ്മപോലും വിമുഖത കാണിക്കുമ്പോൾ, ഒന്ന് കൂടെ നിൽക്കുവാനും, എന്തിനും സപ്പോർട്ട് ചെയ്യാനും അവൾക്ക് അപ്പോഴും ഇപ്പോഴും ഞാനല്ലാതെ വേറെ ആരാണുള്ളത്…??!!
ഒരമ്മ പെറ്റ രണ്ടു മക്കൾ എന്നതുപരി അമ്മയുടെ കാലം കഴിഞ്ഞാൽ ഈ ഭൂമിയിൽ അവൾക്ക് ബന്ധു എന്ന് പറയാൻ എനിക്കവളും അവൾക്ക് ഞാനും മാത്രം.
പേരിനൊരു ചേട്ടൻ ഉണ്ട്, പക്ഷെ ഒരു പട്ടിയുടെ ഗുണവും ഇല്ല.
ഒരു ഏട്ടന്റെ സ്ഥാനം അവൾ എനിക്കും ഒരു സഹോദരിയുടെ സ്ഥാനം ഞാൻ അവൾക്കും പരസ്പരം കൊടുത്തുവെങ്കിലും, എപ്പോഴോ എനിക്കവളിൽ അറിയാതെ തോന്നിപ്പോയ വെറും, മറ്റെന്തോ ഒരടുപ്പം ആകർഷണീയത എന്റെ മനസ്സിൽ അപ്പോഴും കുടുങ്ങി കിടന്നു.
അത് സ്നേഹമാണോ അടുപ്പമാണോ കാമമാണോ എന്ന് ചോദിച്ചാൽ എനിക്ക് പ്രവചിക്ക വയ്യ. പക്ഷെ അതിരു കടന്ന് നാം തമ്മിൽ അതുവരെ പെരുമാറീയിട്ടില്ല. എനിക്ക് അതിനുള്ള ധൈര്യം ഒട്ടും ഉണ്ടായിരുന്നില്ല.
എന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ സൗഹാർദ്ദം അവരുമായുള്ള കൂട്ടുകെട്ട്, അവരുടെ പെരുമാറ്റം, അവരുടെ നടത്തം, ഇരുത്തം ചിരി അങ്ങനങ്ങനെ ഓരോ സങ്കൽപ്പങ്ങൾ മാത്രം മനസ്സിൽ വച്ചു മുന്നോട്ട് പോവുക മാത്രമായിരുന്നു അത് വരെ എന്റെ ലക്ഷ്യം.