തിരിച്ചു നിർത്തി ചുണ്ടിൽ ആഞ്ഞു ചുംബിച്ചു. നാവു നാവൊടു ചേർത്ത് നക്കി. അരുണയെ പൊക്കി ടേബിളിൽ വെച്ച ശേഷം അവ വിടർത്തി തന്റെ കുണ്ണ അതിലേക്കു കയറ്റി. ആഹ് ഈഹ് അആഹ് ഈഹ് ആഹ് ആഹ്പി വികാരം കൊണ്ട് അലറി വിളിക്കുന്നതിനിടെ ജോസഫ് അലക്സിന്റെ അടിക്കു ശക്തി കൂടി , ഒരിക്കൽ കൂടി ഓര്ഗാസത്തിൽ എത്തിച്ച ശേഷം അയാൾ കുണ്ണ പുറത്തേക്കെടുത്തു. അരുണയെ മുട്ടിൽ ഇരുത്തിയ ശേഷം തന്റെ കുണ്ണയിൽ നിന്നും വന്ന ശുക്ലം അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു.
കണിമംഗലം കോവിലകത്ത് നിന്നും രാവിലെ 6:30 യോടെ ജഗന്നാഥനും കൂട്ടരും ഒരു പുതിയ ഉദ്യമത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചു.
ഹുസൈന്റെ കയ്യിൽ നിന്നും പജീറോയുടെ കീ വാങ്ങിച്ചു ജഗന്നാഥൻ ബാപ്പുട്ടിയുടെ കയ്യിൽ കൊടുത്തു.
” ബാപ്പുട്ടി വണ്ടി എടുത്തോളും, എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി കേസിനെ പറ്റി അറിയാൻ ഉണ്ട് നമുക്ക് അത് പോകുന്ന വഴി സംസാരിക്കാം ……പിന്നെ ബാപ്പുട്ടി ഒരു സ്ഥിരം ഡ്രൈവർ ഒന്നുമല്ല കേട്ടോ, തങ്ങളങ്ങാടിയിലെ ദിവസം കുറഞ്ഞ ഒരു ലക്ഷം രൂപയുടെ കച്ചവടം നടത്തുന്ന വലിയ മുതലാളിയാണ്.”
ബാപ്പൂട്ടി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ച ശേഷം കീ വാങ്ങി പജേറോയിലേക്ക് കയറി. ജഗൻ കൂടെ മുൻസീറ്റിൽ ഇരുന്നു , തൊട്ടു പിറകിലെ സീറ്റിലായി ഹുസൈനും ഉമ്മച്ചനും കയറി.
രാവിലെ ഏഴരയോടെ പജീറോ കളക്ടേഴ്സ് ബംഗ്ലാവിന്റെ മുന്നിൽ സഡൻ ബ്രേക്ക് ഇട്ട് നിർത്തി.
സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് മനോഹരമായി മെയിന്റയിൻ ചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കളക്ടേഴ്സ് റെസിഡൻസിയുടെ അകത്തേക്ക് കയറ്റി.
വീടിന്റെ ഔട്ട് ഹൌസ് ആണ് കളക്ടറുടെ ഹോം ഓഫീസ്. അതിനു മുന്നിൽ രണ്ട് പോലീസ് ജീപ്പുകൾ കിടക്കുന്നുണ്ടായിരുന്നു. അതിൽ ചാരി നിന്നുകൊണ്ട് സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ടു ഓഫീസർ മാർ സംസാരിക്കുന്നതു ഇവർ കണ്ടു.
പജേരോ ആ മഹിന്ദ്ര ജീപ്പുകൾക്കു സമീപം നിർത്തി.
വാഹനത്തിൽ നിന്ന് ഇറങ്ങിയ ജഗന്നാഥനോട് ഹുസൈൻ അതിലൊരാളെ ചൂണ്ടിക്കാണിച്ചു പറഞ്ഞു അതാണ് ഇൻസ്പെക്ടർ ജോൺ. (ഷമ്മി)
ജോൺ നടന്നു വന്നു എല്ലാവർക്കും നമസ്കാരം പറഞ്ഞ ശേഷം കൂടെയുള്ള ഓഫീസറെ പരിചയപ്പെടുത്തി. “ഇത് മന്നാഡിയാർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ചാക്കോ. മന്നാഡിയാർ സ്റ്റേഷനും ചേക്കു സ്റ്റേഷനും അതിർത്തി പങ്കിടുന്ന സ്ഥലത്തു വെച്ചാണ് അപകടം നടന്നത്. അൺഫോർട്‌നെറ്റിലി എക്‌സാക്ട് സ്പോട് ചേക്കിന്റെ അതിർത്തിയിൽ ആയിപ്പോയി. അല്ലേൽ നമുക്ക് ചാക്കോയുടെ ഭാഗത്തു നിന്ന് സത്യസന്ധമായ ഒരന്വേഷണം ലഭിച്ചേനെ”