ഏതാണ്ട് ബ്രെക്ഫാസ്റ് കഴിഞ്ഞതും അമ്മയും പെങ്ങളും വിവരമറിഞ്ഞു ഇവിടെ വീട്ടിലേക്കെത്തി. അവരും ചെറിയമ്മയുടെ ധൈര്യത്തിൽ അമ്പരന്നുകൊണ്ട് സംസാരിച്ചു. അനിയത്തിയ്ക്ക് ചെറിയ സംശയമുണ്ടായിരുന്നു. അതായത് ഞാൻ ആണോ സത്യത്തിൽ ഇത് ചെയ്തത് എന്നുള്ള ഒരു സംശയവും. അതവൾ ചെറിയമ്മയോടു ചോദിക്കയും ചെയ്യുന്നത് ഞാൻ കേട്ടു. ചെറിയമ്മ അപ്പൊ ഉരുണ്ടു കളിച്ചുകൊണ്ട് പറഞ്ഞു. അവൻ വടിയുമായി വരുമ്പോഴേക്കും ഞാൻ തലയിൽ തന്നെ അടിച്ചു എന്ന ഒരു വാചകം കൂടെ അനിയത്തിക്ക് വേണ്ടി മാത്രം ചെറിയമ്മ പറഞ്ഞു.
പൊലീസിലെ ഉയർന്ന ഉദ്യാഗസ്‌ഥന്മാർ ആദ്യമെത്തി. വനിതാ ഉദ്യോഗസ്ഥയെ ഐ.പി.എസ്കാരികൾ ആയിരുന്നു അവരിൽ കൂടുതലും. അവർ കേസാക്കാൻ താല്പര്യമില്ല എന്നും. മിനിസ്ട്രിയിൽ നിന്നും ഈ സംഭവത്തിനു പ്രെഷർ ഉണ്ടെന്നും പ്രത്യേകം പറഞ്ഞു. വീട്ടമ്മ സ്വയ രക്ഷയ്ക്ക് ചെയ്തതായതു കൊണ്ടും ഇതൊരു വലിയ സാമൂഹ്യ വിപത്തിനെ ഒഴിവാക്കിയത് ആയതു കൊണ്ടും എഫ് ഐ ആർ പോലും എഴുതാതെ ഈ കേസ് തീർപ്പാക്കാൻ നിർദേശമുണ്ട് എന്നും ഞാൻ കേട്ടു.
പക്ഷെ അതിന്റെ അടുത്ത ടീമ് വനിതാ വിമോചന സംഘടനകളായിരുന്നു. അവർ ബൊക്കെയും പൂമാലയും കൊണ്ട് ചെറിയമ്മയെ ആദരിച്ചു. അന്നേ ദിവസം വൈകീട്ട് ചെറിയ അനുമോദന ചടങ്ങുണ്ടെന്നും ആ അവസരത്തിൽ സിറ്റി മേയർ പാരിതോഷികം നേരിട്ട് നൽകുമെന്നും അവർ ഉറപ്പു നൽകി.
എനിക്ക് കിട്ടേണ്ട അംഗീകാരം ആണ് അത് എന്നോർത്തപ്പോൾ സത്യത്തിൽ എത്രയും വലിയ അബദ്ധമാണ് ഞാൻ ചെയ്തതെന്നു ആലോചിച്ചുപോയി. പശുക്കളെയും ആടുകളെയും തനിച്ചാക്കി എന്റെ അമ്മയും അനിയത്തിയും പകലന്തിയോളം ഇവിടെയിരുന്നു.
ഉച്ചക്ക് ഊണ് കഴിക്കുന്നതിന്റെ ഇടയിൽ ചെറിയമ്മ അമ്മ കാൺകെ പറഞ്ഞു. “വയറു നിറയെ കഴിക്കെന്റെ ചെക്കാ.” എന്ന് ഞാനും അത് കേട്ട് ചിരിക്കാൻ ശ്രമിച്ചു.
“നിങ്ങളിത്ര വേഗം കൂട്ടായോ” എന്ന് വൃന്ദ ചോദിക്കുകയും ചെയ്തു.
“പിന്നല്ലാതെ, അവനുള്ള ധൈര്യമാണ് എല്ലാത്തിനും കാരണം അല്ലേടാ.” എന്നും പറഞ്ഞു സ്വാതന്ത്ര്യത്തോടെ ചെറിയമ്മ എന്റെ വയറിൽ നുള്ളി.
അടുക്കളയിൽ വെച്ചു ഞാൻ ചെറിയമ്മയെ കാണാൻ ചെന്നതും.
“എന്താടാ” എന്ന് പുരികമുയർത്തി ചോദിച്ചു. ചെറിയമ്മ കണ്ണെഴുതിയിരുന്നു നല്ല ചേലാണ്. ചെറിയമ്മയുടെ വീതിയേറിയ മുതുകും പച്ച ബ്ലൗസിന്റെ പുറത്തു നിന്നും കാണുന്ന മുഴുത്ത മുലകളെയും നോക്കിക്കൊണ്ടിരുന്നപ്പോൾ ചെറിയമ്മ പറഞ്ഞു.