സ്‌കൂട്ടി അച്ഛൻ ട്രെയിനിൽ കയറ്റി അയച്ചപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അത് കുറച്ചു സൗകര്യമായി. നഗരത്തിൽ രാവും പകലും ലീവ് കിട്ടുമ്പോ ഞങ്ങൾ കറങ്ങുമായിരുന്നു. ബീച്ചിൽ വെച്ചൊരു സായം സന്ധ്യയിലും ഞങ്ങൾ മതിമറന്നു ആഘോഷിച്ചു. വിഴിഞ്ഞതിനടുത്തുള്ള തിരക്ക് കുറഞ്ഞ ബീച്ചിൽ വെച്ചായിരുന്നു അത്. അത്രയും റിസ്ക് എടുക്കാൻ ഞങ്ങളുടെ ഉള്ളിലെ കഴപ്പിന്റെ ചൂട് മറ്റൊരു കാരണമായിരുന്നു.
കാർത്തു റെന്റ് കൊടുക്കാൻ കൈയിൽ നിന്നും പൈസ കൊടുക്കുന്നത് കണ്ടപ്പോൾ എനിക്കും പാർട്ട് ടൈം ആയി ജോലിക്ക് പോകണമെന്ന ആഗ്രഹം ഉടലെടുത്തു. ഫ്ലാറ്റിന്റെ സെക്രട്ടറി ശ്യാം അങ്കിൾ ഒരു മാഗസിനിൽ ഫോട്ടഗ്രാഫർ ആയിരുന്നു. എനിക്ക് അങ്കിളിന്റെ കൂടെ അസിസ്റ്റന്റ് ആയിട്ട് ശനി ഞായർ ദിവസങ്ങളിൽ ഒപ്പം കൂടാനൊരു അവസരം ലഭിച്ചു. നഗരം മൊത്തം അയാളുടെ കാറിൽ കറങ്ങാനും പതിയെ കാർ ഡ്രൈവിംഗ് പഠിക്കാനും അതുകൊണ്ട് അവസരമുണ്ടായി. ഫോട്ടഗ്രാഫി വല്യ കമ്പം ഇല്ലെങ്കിലും ഞാൻ എടുക്കുന്ന ഫോട്ടോസ് നു ജീവനുണ്ടെന്നു ഒരു കമന്റ് ഒരിക്കൽ ഞാനെന്തോ കോപ്രായം കാണിച്ചപ്പോൾ ശ്യാം അങ്കിൾ എന്നെ പ്രോത്സാഹിപ്പിച്ചു.
കാർത്തുവിന്റെ സ്‌കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് ഒരു ട്രിപ്പ് പോകുന്നുണ്ടായിരുന്നു, കാർത്തു തനിയെ പോകുമെന്ന് പറഞ്ഞപ്പോൾ എനിക്ക് വിഷമമായി. പക്ഷെ കാർത്തു അതിഭീകരമായി ഒരു വിദ്യ പ്രയോഗിച്ചു. സ്‌കൂൾ മാനേജമെന്റിനോട് ടൂറിനു ഒരാളെ കൂടെ കൊണ്ടുവരാൻ സമ്മതമാണോ എന്ന് ചോദിച്ചു. ഏവർക്കും പ്രിയപ്പെട്ട ടീച്ചറല്ലേ ചോദിക്കുന്നത് അവരുമതിന് സമ്മതിച്ചു. അങ്ങനെ മൂന്നു ദിവസം കൊടൈക്കനാലിൽ തണുപ്പിൽ ഞാനും കാർത്തുവും ഞങ്ങളുടെ ഹണിമൂൺ ആഘോഷവും കഴിഞ്ഞെത്തി. പ്രകൃതി അതിന്റെ യൗവന തീക്ഷണതയിൽ നിൽക്കുന്ന നേരം മനസും ശരീരവും ഒരേ ആളിൽ അലിഞ്ഞു തീരുന്ന സുഖം അതനുഭവിക്കുക തന്നെ വേണം, പ്രായം കൂടിയ പെണ്ണിനെ കിടത്തിയും കുനിച്ചും കയ്യിലെടുത്തും വായിൽ അടിച്ചും വിയർത്തൊഴുകി തളരുന്ന സുഖം ആ ദിവസങ്ങളിൽ ഞാനിറഞ്ഞിരുന്നു.
“കാർത്തൂ….ഇന്ന് പുറത്തു പോയി കഴിച്ചാലോ…”
“എന്താടാ …”
“ഹേ, അങ്കിൾ ഒരു സെക്കൻഡ് ഹാൻഡ് കാമറ തരാമെന്നു പറഞ്ഞു. ഞാനിന്നു അങ്കിളിന്റെ കാമറയിൽ സ്ട്രീറ്റ് ഫോട്ടോസ് കുറച്ചെണ്ണം എടുത്തത് അങ്കിളിനു ഇഷ്ടപ്പെട്ടു.”