“കാർത്തൂ…” ആദ്യമായിട്ട് കണ്ണ് നിറഞ്ഞും തൊണ്ടയിൽ വാക്കുകൾ കുരുങ്ങിയതും ഞാൻ അനുഭവിച്ചു.
“ചെക്കാ എന്നെ നല്ലപോലെ നോക്കില്ലേ നീ…”
“എന്തിനാ പെണ്ണെ ഇങ്ങനെ കുട്ടികളെ പോലെ…”
എനിക്കെന്തോ അത്രയും സന്തോഷമുള്ളതൊന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. എന്നോടൊപ്പം വരാൻ കൊതിക്കുന്ന പെണ്ണിന്റെ കൈകോർത്തു ഞാൻ നടക്കാൻ തുടങ്ങുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
അച്ഛനോടും കാർത്തു ഈ വിവരം അന്ന് വൈകീട്ട് അത്താഴം കഴിക്കുന്ന നേരത്തു പറഞ്ഞതിന് അച്ഛന്റെ മറുപടിയിപ്രകാരമായിരുന്നു.
“ടീച്ചർ കാരണമല്ലേ അവൻ എൻട്രൻസ് കിട്ടീതും, പിന്നെ കുറേക്കൂടെ ഉത്തരവധിത്വം വന്നതും, അതുകൊണ്ട് അവന്റെയൊപ്പം നില്കുന്നതിൽ സന്തോഷമേയുള്ളൂ.”
“ഞാനും വിശാലും ഒരു ഫ്ലാറ്റ് രേന്റ്റ് നു എടുത്താലോ, എന്നൊരാലോചനയുണ്ട്.”
“അഹ് എങ്കിൽ അതായിരിക്കും നല്ലത്!” വൈശു എന്താണിവിടെ നടക്കുന്നതെന്നമട്ടിലെന്നെ നോക്കുന്ന നേരം ഞാനവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.
അന്ന് കിടക്കാൻ നേരത്തു കാർത്തു തന്ന പുസ്തകം വായിക്കാൻ തുടങ്ങി. ഒറ്റയിരിപ്പിനു വായിച്ചു തീരുമ്പോ ഏതാണ്ട് പുലർച്ചെ മൂന്നു മണിയായിരുന്നു. അതിന്റെ ക്ളൈമാക്സില് കാർത്തുവിന്റെ കഥാപാത്രമായ “അല്ലി” പ്രെഗ്നന്റ് ആകുന്നതാണ്. പക്ഷെ ജീവിതത്തിലൊരിക്കലും അത് നടക്കില്ലെന്നതറിയുമ്പോ കാർത്തു എത്രമാത്രം സ്വയം നീറുന്നുണ്ടാകുമെന്നു ഞാനോർത്തു. എനിക്ക് ഞാനും അവളെനിക്കും ഈ ജന്മം മുഴുവനും കണ്ണീരൊപ്പാൻ വേണ്ടിയാണെന്ന തിരിച്ചറിവിൽ ഞാനാപുസ്തകം നെഞ്ചോടു ചേർത്ത് കണ്ണുകൾ അടച്ചു.
കാർത്തുവിനോട് പുസ്തകത്തേക്ക് കുറിച്ച് ഞാൻ സംസാരിക്കാൻ ഇഷ്ടപ്പെട്ടില്ല, എന്തിനാ വെറുതെ ? അല്ലെ അവളുടെ നഷ്ടബോധത്തെ ഉണർത്താൻ ഞാനെന്തിന് കാരണമാകണം!
യാന്ത്രികമായ ദിനരാത്രങ്ങൾക്കൊടുവിൽ ഞങ്ങൾ തിരുവനന്തപുരത്തുള്ള ഫ്ലാറ്റ് രേന്റ്റ് എടുത്തു താമസമാരംഭിച്ചു. അച്ഛനും അമ്മയും എല്ലാ സെറ്റ് ആക്കാൻ കുറച്ചു ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. അവരുള്ളപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരമകലം പാലിച്ചു.എനിക്ക് കോളേജ് ബസ് ഉള്ളതുകൊണ്ട് യാത്ര എളുപ്പമായി. കാർത്തുവിന് നടന്നുപോകാനുള്ള ദൂരമേയുള്ളൂ.
പക്ഷെ ആ രാത്രി….അവർ നാട്ടിലേക്ക് ചെന്ന ആ രാത്രി കിടക്കയിലും ഹാളിലും ബാല്കണിയിലുമെന്നു വേണ്ട കഴപ്പ് തീരും വരെ ഞാനുമെന്റെ ടീച്ചറും പണ്ണി രസിച്ചു. ടീച്ചറിപ്പോ എന്റെ കുണ്ണയെ രാവിലെ എണീക്കുമ്പോഴേ വായിലാക്കുന്നതും പതിവാണ്. തുണിയില്ലാതെ ഫ്ലാറ്റിൽ നടക്കുമ്പോ ഓടിച്ചു പണ്ണാൻ എനിക്കത്ര ഇഷ്ടമായിരുന്നു. അതിന്റെയടുത്തയാഴ്‌ച നാട്ടിലേക്ക് വൈഷ്ണവിയുടെ പിറന്നാളിന് ചെന്നപ്പോൾ കാർത്തുവിന്റെ മുഖം തുടുത്തിരുക്കുന്നതും ഞാനൊരല്പം ശോഷിച്ചതും കണ്ടപ്പോ അമ്മയ്ക്ക് പരാതിയായി. കാർത്തു അത് കേട്ട് അമ്മയുടെ അടുത്ത് നിന്ന് ചിരിക്കയും ചെയ്തു.