വശീകരണ മന്ത്രം 15 [ചാണക്യൻ]

Posted by

നിലാവുള്ള നേരത്ത് റോഡിന്റെ ഓരത്തൂടെ അയാള് നടന്നു.

കള്ളും ബീഡിയും അയാളെ നന്നായി ഹരം പിടിപ്പിക്കുന്നുണ്ടായിരുന്നു.

വീട്ടിൽ കാത്തിരിക്കുന്ന ഭാര്യ രമണിയുമായി കെട്ടി മറിയാനുള്ള ആർത്തിയോടെ അയാൾ തന്റെ ലിംഗത്തിൽ തിരുമ്മിക്കൊണ്ട് നടന്നു.

വീട്ടിലെത്താൻ അയാൾക്ക് നന്നേ ധൃതിയായി.

ഒരു വളവ് തിരിഞ്ഞു പോരവേ പൊടുന്നനെ അയാളുടെ മുഖത്തേക്ക് ഏതോ വാഹനത്തിന്റെ ലൈറ്റ് ശക്തിയിൽ പതിച്ചു.

ഛെഹ്…… ഏതു മൈരനാടാ അത്‌

മുഖത്തേക്ക് അടിക്കുന്ന തീവ്ര പ്രകാശത്തെ വിഫലമാക്കാനുള്ള ഒരു പാഴ് ശ്രമമെന്നോണം അയാൾ മുഖത്തിന് നേരെ കൈപ്പത്തിക്കൊണ്ട് മറച്ചു.

പൊടുന്നനെ ഒരു ബൈക്കിന്റെ ഇരമ്പൽ കേട്ട അയാൾ മുഖത്തു നിന്നും കൈയ്യെടുത്തിട്ട് മുന്നോട്ട് സൂക്ഷിച്ചു നോക്കി.

അത്ഭുതമെന്നോണം ആ സമയം  ബൈക്കിന്റെ ഹെഡ് ലാമ്പ് പതിയെ പുറകിലേക്ക് വളഞ്ഞു.

ലാമ്പിലെ വെളിച്ചം ബൈക്കിൽ ഇരിക്കുന്ന ആളുടെ മുഖത്തു പതിച്ചു.

അപ്പോഴാണ് ആ മുഖം അയാൾ കണ്ടത്.

ബൈക്കിൽ ഇരിക്കുന്ന ആളുടെ നീലക്കണ്ണുകളാണ് അയാൾ ആദ്യം കണ്ടത്.

ഒന്നും മനസിലാവാതെ അയാൾ ആ മുഖം തന്നെ ഒന്നൂടേ സൂക്ഷിച്ചു നോക്കി.

പൊടുന്നനെ അയാളുടെ മുഖം വലിഞ്ഞു മുറുകി

നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി.

വിറയ്ക്കുന്ന ചുണ്ടുകളാൽ അയാൾ പിറുപിറുത്തു.

ദ്…… ദേ….. ദെവ്……. ദേവേട്ടൻ

ഹ…… ഹ…….. ഹ……. അപ്പൊ നീയെന്നെ മറന്നില്ല…… അല്ലെ രാഘവാ….. ഇത്രേം വർഷങ്ങൾക്ക് ശേഷവും

ദേവൻ കൊല ചിരിയോടെ ബുള്ളറ്റിന്റെ ആക്സിലേറ്റർ പിടിച്ചു തിരിച്ചു.

ബുള്ളറ്റിന്റെ പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കൂടി കേട്ടത്തോടെ രാഘവന്റെ ബോധം ഇപ്പൊ പോകുമെന്നായി.

ദേവേട്ടാ…… എന്നെ ഒന്നും ചെയ്യല്ലേ…….അന്നെനിക്കൊരു തെറ്റ് പറ്റിപ്പോയി.

രാഘവൻ തൊഴു കൈയ്യോടെ ദേവനെ നോക്കി നിലവിളിച്ചു.

ഞാനും അന്ന് നിന്റെയൊക്കെ കാൽ പിടിച്ചു പറഞ്ഞതല്ലേ രാഘവാ…എന്നിട്ടും നീയൊക്കെ കൂടി എന്റെ പെണ്ണിനെ…… അവളെ എങ്കിലും ജീവനോടെ ബാക്കി വയ്ക്കായിരുന്നില്ലേ നായേ

ദേവൻ അലറിക്കൊണ്ട് രാഘവനെ തുറിച്ചു നോക്കി.

പറ്റിപ്പോയി ദേവേട്ടാ……. മാപ്പാക്കണം

രാഘവൻ തൊഴുകൈയോടെ കരുണക്കായി ദേവനെ നോക്കി.

ഇല്ല രാഘവാ….. നിനക്ക് മാപ്പില്ല……കൂടെ നിന്റെ പങ്കാളികൾക്കും.

അതും പറഞ്ഞുകൊണ്ട് ദേവൻ സർവ ക്രോധത്തോടെ ബുള്ളറ്റ് ഇരപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *